Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാൻ ഖാന്‍ പ്രഖ്യാപിച്ച 120 ബില്ല്യൺ രൂപയുടെ സൗജന്യപാക്കേജ് ചരിത്രത്തിലെ വലിയ നുണയെന്ന് പ്രതിപക്ഷം; ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും ആവശ്യം

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:30 pm IST
in World
ഇമ്രാന്‍ ഖാനും പിഎംഎല്‍എന്‍ നേതാവ് മറിയുമും

ഇമ്രാന്‍ ഖാനും പിഎംഎല്‍എന്‍ നേതാവ് മറിയുമും

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.  

പണപ്പെരുപ്പത്തില്‍ ഞെരുങ്ങുന്ന ജനങ്ങളെ സഹായിക്കാന്‍ നെയ്യ്, പയര്‍വര്‍ഗങ്ങള്‍, ധാന്യമാവ് എന്നിവയ്‌ക്ക് 30 ശതമാനം സബ്സിഡി നല്‍കുന്നതാണ് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച 120 ബില്ല്യണ്‍ രൂപയുടെ പാക്കേജ്. ദേശീയ ടെലിവിഷനില്‍ ജനങ്ങളെ പറ്റിയ്‌ക്കുന്ന പാക്കേജ് അവതരിപ്പിച്ച ഇമ്രാന്‍ ഖാന്‍ രാജിവെയ്‌ക്കണമെന്ന് പിഎംഎല്‍ എന്‍ നേതാവ് മറിയും ഔറംഗസേബ് ആവശ്യപ്പെട്ടു.  

ഇമ്രാന്റെ 120 ബില്ല്യൺ രൂപയുടെ സഹായപാക്കേജ് നുണകളുടെ കൂമ്പാരമാണെന്ന് പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികൾ  ഇതുവരെ തുടങ്ങി വെക്കാൻ പോലും സാധിച്ചിട്ടില്ല. പിന്നെ ഈ പാക്കേജ് എങ്ങനെ നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പെട്രോൾ വില വർദ്ധിപ്പിച്ച് വികസനം നടപ്പിലാക്കുമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. ഇത് ഏത് തരം ജനക്ഷേമമാണെന്ന് ജനങ്ങൾ ചിന്തിക്കണം. രാജ്യത്ത് പണപ്പെരുപ്പം ഇടത്തരക്കാരന്റെ നട്ടെല്ലൊടിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു.വായ്‌പ നൽകണമെങ്കിൽ നികുതി വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് പറയുന്നത്. ഇമ്രാൻ അതിന് സമ്മതം മൂളുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും. ഈ നികുതിഭാരമൊക്കെ ചുമക്കുന്ന ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയാൽ ഇമ്രാൻ ഭരണകൂടം നിലം പരിശാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പാകിസ്ഥാനെ ദുരിതത്തിലാഴ്‌ത്തിയ സാമ്പത്തിക പ്രതിസന്ധിയ്‌ക്കും പണപ്പെരുപ്പത്തിനും ഇമ്രാന്‍ഖാന്‍ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് പിപിപി നേതാവ് ഷെറി റഹ്മാന്‍ ആവശ്യപ്പെട്ടു. ഗ്യാസ് വില വര്‍ധനയ്‌ക്കും പണപ്പെരുപ്പത്തിനും കാരണം മുന്‍ സര്‍ക്കാരുകളും വിദേശരാഷ്‌ട്രങ്ങളും ആണെന്ന അമ്പരപ്പിക്കുന്ന പ്രസംഗമാണ് ഇമ്രാന്‍ ഖാന്‍ നടത്തിയതെന്നും ഷെറി റഹ്മാന്‍ കുറ്റപ്പെടുത്തി. 

Tags: പിപിപിമറിയും ഔറംഗസേബ്pakistanimran khanവിലക്കയറ്റംimrankhanചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഇന്ധനവിലസമ്പദ് പ്രതിസന്ധിപി എം എൽ എൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.