Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ടീമില്‍ ഒത്തൊരുമ ഉണ്ടാകും’; മൊത്തത്തില്‍ പൊളിച്ചടുക്കുമെന്ന സൂചന നല്‍കി ദ്രാവിഡ്; പുതിയ ക്യാപ്റ്റന്റെ പേര് നിര്‍ദേശിച്ചു; കോഹ്ലിക്ക് നഷ്ടകാലം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ച് മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി നേരത്തെ അറിയിച്ചിരുന്നു. ദ്രാവിഡ് എത്തിയതോടെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത. ടീമെന്ന നിലയില്‍ ഒത്തൊരുമ ഉണ്ടാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്.

Janmabhumi Online by Janmabhumi Online
Nov 4, 2021, 07:11 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി പുതിയ ക്യാപ്റ്റനാരാകണമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയുടെ നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.  

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ച് മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി നേരത്തെ അറിയിച്ചിരുന്നു. ദ്രാവിഡ് എത്തിയതോടെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത. ടീമെന്ന നിലയില്‍ ഒത്തൊരുമ ഉണ്ടാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്.  

അതേസമയം, ആദ്യ രണ്ട് കളിയിലെ ചില ‘മോശം തീരുമാനങ്ങള്‍’ക്ക് കാരണം വിശ്രമമില്ലാതെ സുദീര്‍ഘമായി കളിച്ചുകൊണ്ടിരുന്നതിന്റെ ക്ഷീണം മൂലമാണെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. രണ്ട് ഗെയിമുകളില്‍ തോറ്റാന്‍ ഞങ്ങള്‍ എല്ലാവരും ഒറ്റ രാത്രികൊണ്ട് മോശം കളിക്കാരായി മാറില്ല. രണ്ട് മോശം ഗെയിമുകള്‍ സംഭവിച്ചാല്‍ എല്ലാ കളിക്കാരും മോശക്കാരാണെന്നല്ല അര്‍ത്ഥമാക്കുന്നത്. ടീമിനെ ചലിപ്പിക്കുന്നവരാണ് മോശമാകുന്നത്. പിന്നീട് നിങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നു. തിരിച്ചുവരുന്നു. അതാണ് ഈ ഗെയിമില്‍ (അഫ്ഗാനുമായുള്ള) സംഭവിച്ചത് രോഹിത് ശര്‍മ്മ വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ ബാഹൂല്യം കാരണം ഓരോ തവണ കളിക്കളത്തില്‍ ഇറങ്ങുമ്പോഴും തമ്മള്‍ ശരിയായ തീരുമാനം എടുക്കേണ്ടതുണ്ട്. മാനസികാവസ്ഥയുടെ കാര്യത്തില്‍ നിങ്ങള്‍ ഫ്രഷ് ആണെന്ന് ഉറപ്പാക്കണം. എങ്കിലേ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ, നിങ്ങള്‍ ഒരു പാട് ക്രിക്കറ്റ് കളിക്കുമ്പോല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കും. ഇടയ്‌ക്ക് കളിയില്‍ നിന്നും മാറി നിന്ന് മനസ്സിനെ ഫ്രഷാക്കേണ്ടതുണ്ട്,’ രോഹിത് വിശദമാക്കുന്നു.

ആദ്യ രണ്ട് കളികളിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ മാനസികമായി തകര്‍ത്തു. പാകിസ്ഥാനുമായി 10 വിക്കറ്റിന് തോറ്റപ്പോള്‍ ന്യൂസിലാന്റുമായി എട്ടുവിക്കറ്റിനാണ് തോറ്റത്. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെ ടീമിനും ടീമംഗങ്ങള്‍ക്കുമെതിരെ അതിശക്തമായ ട്രോള്‍ ആക്രമണമായിരുന്നു നടന്നത്.  

മുഖ്യകോച്ചായുള്ള രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തെയും രോഹിത് ശര്‍മ്മ സ്വാഗതം ചെയ്തു. ടീമിലെ കളിക്കാരെല്ലാം അക്ഷമയോടെ രാഹുല്‍ ദ്രാവിഡിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കുകയായിരുന്നു. അതുകൊണ്ട് നിയമനത്തെക്കുറിച്ച് അറിഞ്ഞില്ല. ഇന്ത്യന്‍ ടീമില്‍ മറ്റൊരു ഉത്തരവാദിത്വവുമായി മടങ്ങിയെത്തുന്ന രാഹുല്‍ദ്രാവിഡിന് അഭിനന്ദനം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ബുധനാഴ്ച രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റു. 2023ലെ 50 ഓവര്‍ ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ്. ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരിക്കും,’ രോഹിത് ശര്‍മ്മ പറഞ്ഞു.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐrohit sharmaVirat Kohliരാഹുല്‍ ദ്രാവിഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് വർഷത്തോളം വിരാട് കൊഹ്ലിയുമായി ഡേറ്റിങ്ങിൽ ; നടിയുടെ ചിത്രങ്ങൾ വൈറൽ

India

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

India

വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച്ച നടത്തി രോഹിത് ശർമ്മ

Cricket

കോഹ്ലിയുടെ വിരമിക്കിലിനു കാരണം അഭിപ്രായ ഭിന്നത?

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies