Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍: കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ല; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു

കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ പോയി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ചെയര്‍മാന്‍ ഇ. ശ്രീധരനെക്കണ്ട് ഹൈസ്പീഡ് റെയില്‍ സാധ്യത ചര്‍ച്ച ചെയ്തിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 1, 2021, 08:40 am IST
in Kerala

കോഴിക്കോട്: കെ റെയില്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ പറയുന്നത് പച്ചക്കള്ളങ്ങള്‍. കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ലെന്നതടക്കം പറഞ്ഞ്, ജനങ്ങളില്‍ നിന്ന് വസ്തുതകള്‍ മറച്ചുവയ്‌ക്കുകയാണ്.

കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ പോയി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ചെയര്‍മാന്‍ ഇ. ശ്രീധരനെക്കണ്ട് ഹൈസ്പീഡ് റെയില്‍ സാധ്യത ചര്‍ച്ച ചെയ്തിരുന്നു. വകുപ്പു സെക്രട്ടറി ബാലകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതു സംബന്ധിച്ച സാധ്യതാപഠനം നടത്തി, ചെലവടക്കം പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

ജപ്പാനിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തിലാണ് പഠനം നടത്തിയത്. പത്തു ലക്ഷം രൂപ ഇതിന് സംസ്ഥാനം ഡിഎംആര്‍സിക്ക് ഖജനാവില്‍നിന്ന് നല്‍കിയിട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സാധ്യമാണെന്നും എട്ടു വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരാണ് ഹൈസ്പീഡ് റെയിലിനെക്കുറിച്ച് പറഞ്ഞതെന്നും അത് അസാധ്യമായതിനാലാണ് സെമി ഹൈസ്പീഡ് റെയില്‍ മതിയെന്ന് നിശ്ചയിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞത്.

നാലു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടെത്താന്‍ സെമി ഹൈസ്പീഡ് റെയില്‍ വഴി സാധിക്കില്ല. 4500 കോടി രൂപ കൊണ്ട് പണി പൂര്‍ത്തിയാകില്ല. സര്‍വീസ് നടത്താന്‍ പാകത്തില്‍ പദ്ധതിക്കു വേണ്ട ആകെച്ചെലവാണ് കണക്കാക്കേണ്ടത്. അതിന്, വിശദ സാങ്കേതികതാ പഠനം കൃത്യമായി നടത്താതെയാണ് പ്രസ്താവനകള്‍.

കെ റെയില്‍ കേരളത്തിലെ റയില്‍വേയുടെ മൂന്നും നാലും പാതകളാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും കള്ളമാണ്. ഹൈസ്പീഡ് റെയിലിന്റെ ഘടനയോ അതില്‍ ഓടുന്ന വാഹനത്തിന്റെ (കോച്ചിന്റെ) സാങ്കേതികതയോ അല്ല ബ്രോഡ്ഗേജ് പാതയ്‌ക്കും സാധാരണ കോച്ചുകള്‍ക്കും. അതിനാല്‍ ഒരു തരത്തിലും പകരമാകില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്ന് തിരൂര്‍ എത്തിക്കഴിഞ്ഞാല്‍ നിലവിലെ റെയില്‍പാത തന്നെയാണ് കെ റെയിലിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ്. അതിനാല്‍, നിലവിലെ രീതിയില്‍ ഈ പദ്ധതിയുടെ വിജയവും സാധ്യതയും പോലും സാങ്കേതിക വിദഗ്ധര്‍ സംശയിക്കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായിരിക്കെ, റെയില്‍ വകുപ്പിന്റെ അനുമതികള്‍ കിട്ടാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതിലും ഏറെ ദുരൂഹതകളുണ്ട്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.