Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടി സഖാവിന്റെ തിരോധാനം; സിപിഎമ്മിനെതിരെ ബന്ധുക്കള്‍

ഇദ്ദേഹത്തെ കാണാതായിട്ട് ഇതുവരെ പാര്‍ട്ടിക്കാര്‍ ഒരു സമരവും നടത്തിയിട്ടില്ലെന്നും സജിത പറയുന്നു. പോലീസിന്റെ അന്വേഷണം വളരെ പരിതാപകരമാണെന്നാണ് സഹോദരന്‍ ഹരീഷ് ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 10:19 am IST
in Alappuzha
സജീവന്‍

സജീവന്‍

അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ നിന്നും മത്സ്യത്തൊഴിലാളിയായ സിപിഎം പ്രാദേശിക നേതാവിനെ കാണാതായിട്ട് നാളെ ഒരു മാസം പൂര്‍ത്തിയാകുന്നു. അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. തോട്ടപ്പള്ളി   പൊരിയന്റെ പറമ്പില്‍ സജീവനെ കാണാതായിട്ട് വെള്ളിയാഴ്ച ഒരു മാസം പിന്നിടുകയാണ്.  പൂത്തോപ്പ് ബ്രാഞ്ചു സമ്മേളന തലേ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ സജീവനെ കാണാതായത്. ഇത് പിന്നീട് രാഷ്‌ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു.കാണാതായി ഒരു മാസം പിന്നിട്ടിട്ടും സജീവനെകുറിച്ച് ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.  

തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ഭാര്യ സജിത ആരോപിക്കുന്നത്.  ഇദ്ദേഹത്തെ കാണാതായിട്ട് ഇതുവരെ പാര്‍ട്ടിക്കാര്‍ ഒരു സമരവും നടത്തിയിട്ടില്ലെന്നും സജിത പറയുന്നു. പോലീസിന്റെ അന്വേഷണം വളരെ പരിതാപകരമാണെന്നാണ് സഹോദരന്‍ ഹരീഷ് ആരോപിക്കുന്നത്. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്ന അന്വേഷണം ഇപ്പോള്‍ ദുര്‍ബലമായി. പാര്‍ട്ടിക്കാരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനെ കണ്ടു പിടിക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാവ് സേതു നിറ കണ്ണുകളോടെ ആവശ്യപ്പെട്ടു.   പോലീസിന്റെ അന്വേഷണം നിശബ്ദമായതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് ബന്ധുക്കളും നാട്ടുകാരും. പാര്‍ട്ടിയില്‍ സജീവമായിരുന്ന സജീവന്റെ തിരോധാനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്‌തെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി പോലീസും നിശബ്ദതയിലാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്. ഇത് വിഭാഗീയതയുടെ പേരില്‍ വിവാദത്തിന് വഴിയൊരുക്കി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ആദ്യം കണ്ട ആവേശം പിന്നീട് നാട്ടുകാര്‍ കണ്ടില്ല. ഇത് നാട്ടുകാരില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സജീവന്‍ ഒളിവില്‍ പോകേണ്ട സാഹചര്യം ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി നേതൃത്വത്തിനെയാണ്. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയും പോലീസിന്റെ ശരിയായ  അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന ആക്ഷേപവും  ഉയര്‍ന്നിട്ടുണ്ട്.  

Tags: cpmപാര്‍ട്ടിRelatives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.