Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യനോവല്‍ സാഫല്യത്തില്‍ സാനുമാഷിന് പിറന്നാള്‍; മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ ‘ കുന്തീ ദേവി ‘ പ്രസാധനത്തിലേക്ക്

കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി മാറിയിട്ട് നാളേറെയായി. ഇപ്പോള്‍ കൊവിഡ് കാലത്ത് അത് പൂര്‍ത്തിയാക്കി.

വിനീത വേണാട്ട് by വിനീത വേണാട്ട്
Oct 27, 2021, 11:43 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഇന്ന് പിറന്നാളാണ് സാനുമാഷിന്. ആദ്യനോവലായ ‘കുന്തീദേവി’ പൂര്‍ത്തിയാക്കി പ്രസാധനത്തിന് തയ്യാറായതിന്റെ ആഹ്ലാദത്തിലാണ് മാഷ് തൊണ്ണൂറ്റിയഞ്ചാം പിറന്നാളിനെ വരവേല്‍ക്കുന്നത്. മാതൃത്വത്തിന്റെ എല്ലാ വ്യഥകളും ഉള്ളിലൊതുക്കി സ്വയം എരിഞ്ഞടങ്ങിയ കുന്തീ ദേവി എന്നും തന്നെ ആകര്‍ഷിച്ചിട്ടുള്ള കഥാപാത്രമാണെന്ന് മാഷ് ജന്മഭൂമിയോടു പറഞ്ഞു. നൊന്തുപ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന കുന്തിയുടെ ജീവിതത്തിന് വിവിധ മാനങ്ങളുണ്ട്. ജീവചരിത്രരചനയില്‍ കുലപതിയായി മാറിയ സാനുമാഷ് കുന്തീദേവിയെ തന്റെ കാഴ്ചപ്പാടിലൂടെ നോവലാക്കുമ്പോള്‍ ആസ്വാദക, നിരൂപക ലോകം പ്രതീക്ഷയിലാണ്.  

കുന്തിയെപ്പറ്റി ആദ്യം എഴുതിയത് ഒരു ലേഖനമാണ്. ഒരു ലേഖനത്തില്‍ ഒതുങ്ങുന്ന ജീവിതമല്ല അതെന്ന ചിന്ത, അങ്ങനെ എഴുതിയാല്‍ പോരാ എന്നുള്ള ആകുലത അലട്ടി. കുന്തീദേവി ഉള്ളില്‍ നീറ്റലായി മാറിയിട്ട് നാളേറെയായി. ഇപ്പോള്‍ കൊവിഡ് കാലത്ത് അത് പൂര്‍ത്തിയാക്കി.  

രണ്ട് മൂന്ന് തവണ എഴുതി നോക്കി. പ്രബന്ധമായും മറ്റും. ഒടുവിലാണ് കഥയുടെ രൂപത്തിലേക്ക് വന്നത്. സമൂഹം അവജ്ഞയോടെ നോക്കുന്ന ദുര്‍വിധിയില്‍ നിന്നും  കര്‍ണ്ണനെ രക്ഷിക്കാന്‍ പരിത്യജിച്ച അമ്മയുടെ ജീവിതസങ്കീര്‍ണ്ണതകളും വൈരുധ്യങ്ങളും വ്യതിയാനങ്ങളുമൊക്കെ പകര്‍ത്തി. കുരുക്ഷേത്രയുദ്ധത്തിന് ശേഷം മാത്രം, കര്‍ണ്ണന്‍ പാണ്ഡവരുടെ സഹോദരനാണ് എന്ന് വെളിപ്പെടുത്തുകയും പാണ്ഡുപുത്രന്മാര്‍ രാജാധികാരമേറുമ്പോള്‍ അതില്‍ സംബന്ധിക്കാതെ വനവാസത്തിന് പോവുകയും കാട്ടുതീയില്‍പ്പെട്ട് വെന്തുമരിക്കുകയും ചെയ്യുന്ന കുന്തീദേവീ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മാഹുതി. വിചിത്രവും അത്ഭുതവും ചിന്തോദ്ദീപകവുമായ ഒരു ജീവിതത്തിന്റെ കഥയാണതെന്ന് സാനുമാഷ് പറയുന്നു. നാല് മാസം കൊണ്ട് രചന പൂര്‍ത്തിയായി. തൃശ്ശൂര്‍ ഗ്രീന്‍ബുക്ക്‌സ് ആണ് പ്രസാധകര്‍. കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രവും, സാഹിത്യദര്‍ശനവുമാണ് കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ മറ്റ് കൃതികള്‍.  എഴുതാന്‍ കഥാപാത്രങ്ങള്‍ ഇനിയുമേറെ മനസ്സിലുണ്ട്. ആഗ്രഹവും.

സാഹിത്യത്തിനും ഭാഷയ്‌ക്കും വേണ്ടി സ്വയം എരിഞ്ഞടങ്ങിയ കേസരി ബാലകൃഷ്ണപിള്ളയുടെ ആരാധകനാണ് സാനുമാഷ്. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലപാടെടുത്ത അദ്ദേഹത്തിന്റെ പാതയാണ് സാനുമാഷും പിന്തുടരുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് പറഞ്ഞ ശ്രീനാരായണഗുരുദേവന്റെ സ്വാധീനം തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ ഒപ്പമുണ്ട്. ഭാവിയോട് മാഷിന് പറയാനുള്ളത് കുമാരനാശാന്‍ പറഞ്ഞതുതന്നെ,

”ചെറുതന്യനു നന്മചെയ്കകൊ-

ണ്ടൊരുചേതം വരികില്ലയെങ്കിലും

പരനില്ലുപകാരമെങ്കിലീ

നരജന്മത്തിനു മാറ്റുമറ്റുപോം”. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് കഴിയുന്ന ഉപകാരം ചെയ്യുക. അത് ഭാഗ്യമായി കരുതുക.

Tags: നോവല്‍M K SANU
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

Kerala

എം.എ കൃഷ്ണൻ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആൾ; രണ്ട് വയസ് ഇളയതാണെങ്കിലും ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു: എം.കെ സാനു

Kerala

സാനുമാഷിന് ഐഎന്‍എസ് വിക്രാന്ത് കാണാന്‍ മോഹം; ആഗ്രഹം സഫലീകരിക്കാന്‍ സുരേഷ്‌ഗോപി; ഡിസംബര്‍ ഒന്നിന് കപ്പല്‍ സന്ദര്‍ശിക്കും

Kerala

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടതായി എം.കെ. സാനു

: പ്രൊഫ. എം.കെ. സാനുവിന് ശിവഗിരി മഠത്തിന്റെ ആദരം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമര്‍പ്പിക്കുന്നു. വര്‍ക്കല കഹാര്‍, കെ.എം. ലാജി, വി.ജോയി എം.എല്‍.എ , സ്വാമി ബോധിതീര്‍ത്ഥ, രാഖി, സ്മിത സുന്ദരേശന്‍, അടൂര്‍ പ്രകാശ്  എം.പി. ശാരദാനന്ദ സ്വാമി, ഗോകുലം ഗോപാലന്‍ അനില്‍കുമാര്‍ എന്നിവര്‍ സമീപം
Kerala

പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ശിവഗിരി മഠം ആദരിച്ചു.

പുതിയ വാര്‍ത്തകള്‍

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

തുര്‍ക്കിയുമായുള്ള അക്കാദമിക് സഹകരണങ്ങള്‍ അവസാനിപ്പിച്ച് ചണ്ഡിഗഡ് സര്‍വകലാശാല

ശ്വാസകോശ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്‌ക്കുക

ഭയമില്ല… കശ്മീരിലേക്ക് ടിക്കറ്റെടുത്ത് ഷാദി ഡോട്ട് കോം ഉടമ

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

ഭാരത വിരുദ്ധ രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ല: ഉപരാഷ്‌ട്രപതി

നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ

സജിത, പങ്കജാക്ഷന്‍

മസ്‌കത്തില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies