Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്തങ്ങള്‍: ഇരുപത്തൊന്ന് പേരുടെ ജീവന് പഞ്ചായത്ത് മുതല്‍ സര്‍ക്കാര്‍ വരെ ഉത്തരവാദികള്‍

കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ ഉരുള്‍പൊട്ടലും, മലയിടിച്ചിലും മൂലം ഉണ്ടായ ദുരന്തങ്ങള്‍ക്ക് വഴിവെച്ചതിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് മുതലാണ് തുടങ്ങുന്നത്. വാഗമണ്‍ മലനിരകളോട് അനുബന്ധമായുള്ള കുന്നുകളാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലേത്. പാരിസ്ഥിതികമായി ദുര്‍ബ്ബലമായ ഈ പ്രദേശത്തിന്റെ ഭൂമിയുടെ ഘടനാ സവിശേഷതകള്‍ തകിടം മറിക്കാന്‍ സാഹചര്യമൊരുക്കിയത് പഞ്ചായത്തുകളാണ്. തകര്‍ന്നു തരിപ്പണമായ കൂട്ടിക്കല്‍ ടൗണ്‍ ഇനി എന്ന് പൂര്‍വസ്ഥിതിയിലാകുമെന്നത് ആര്‍ക്കും അറിയില്ല.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Oct 23, 2021, 10:48 am IST
in Kerala
കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയിലായ വീടിന്റെ താഴത്തെ നിലയിലെ മണ്ണ് നീക്കി വാസയോഗ്യമാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍(ഇടത്), കൂട്ടിക്കലില്‍ സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍(വലത്)

കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയിലായ വീടിന്റെ താഴത്തെ നിലയിലെ മണ്ണ് നീക്കി വാസയോഗ്യമാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍(ഇടത്), കൂട്ടിക്കലില്‍ സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍(വലത്)

കോട്ടയം: ഇരുപത്തൊന്ന് പേരുടെ ജീവനെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്തങ്ങള്‍ക്ക് പഞ്ചായത്തു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ ഉത്തരവാദികളാണ്.  സമയാസമയങ്ങളില്‍  നടപടികള്‍ എടുക്കാതെ, തങ്ങളുടെ ചുമതലകള്‍ നിറവേറ്റാതെയിരുന്നതാണ് ഇത്രയേറെ ജീവനുകള്‍ പൊലിയാന്‍ കാരണം. ഓരോ ദുരന്തം കഴിയുമ്പോഴും പ്രകൃതി സംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പക്ഷേ, ഒന്നും നടപ്പാക്കുകയോ  മുന്‍കരുതലുകള്‍ കൈക്കൊള്ളുകയോ ചെയ്യാറില്ല.

കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍  ഉരുള്‍പൊട്ടലും, മലയിടിച്ചിലും മൂലം ഉണ്ടായ ദുരന്തങ്ങള്‍ക്ക് വഴിവെച്ചതിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് മുതലാണ് തുടങ്ങുന്നത്. വാഗമണ്‍ മലനിരകളോട് അനുബന്ധമായുള്ള കുന്നുകളാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലേത്.  പാരിസ്ഥിതികമായി ദുര്‍ബ്ബലമായ ഈ പ്രദേശത്തിന്റെ ഭൂമിയുടെ ഘടനാ സവിശേഷതകള്‍ തകിടം മറിക്കാന്‍ സാഹചര്യമൊരുക്കിയത് പഞ്ചായത്തുകളാണ്. തകര്‍ന്നു തരിപ്പണമായ കൂട്ടിക്കല്‍ ടൗണ്‍ ഇനി എന്ന് പൂര്‍വസ്ഥിതിയിലാകുമെന്നത് ആര്‍ക്കും അറിയില്ല.

ചെറുതും വലുതുമായ നൂറോളം ഉരുള്‍പൊട്ടലുകളാണ് ഈ പ്രദേശത്തെ താറുമാറാക്കിയത്. പരിസ്ഥിതിലോല മേഖലയായ കൂട്ടിക്കല്‍  നേരിടുന്ന പാരിസ്ഥിതികവെല്ലുവിളികളും ഭീഷണികളും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ആറ് വര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ആരും ഗൗനിച്ചില്ല. ബോര്‍ഡ് നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലുള്ള ഗൗരവമേറിയ കണ്ടെത്തലുകള്‍ 2015 സപ്തംബറില്‍ അന്നത്തെ സംസ്ഥാന പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും രേഖാമൂലം കൈമാറി, പക്ഷേ ഒന്നും സംഭവിച്ചില്ല. ഫലമോ ഇരുപത്തൊന്നോളം പേരുടെ ജീവന്‍ നഷ്ടമായി, നിരവധി കുടുംബങ്ങളുടെ കിടപ്പാടങ്ങളും ജീവനോപാധികളും വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.

പരിസ്ഥിതിലോല പ്രദേശമായ ഇവിടങ്ങളിലെ പച്ചപ്പുകള്‍ നശിപ്പിച്ച് കുന്നുകള്‍ ഇടിച്ചു നിരത്തി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം മാത്രം എടുത്താല്‍ മതി ഇത്തരമൊരു ദുരന്തത്തിന് പാതയൊരുക്കിയത് ആരെന്നറിയാന്‍. പ്രകൃതിയുടെ സംഹാര താണ്ഡവമാരംഭിക്കുന്നതിന് മുമ്പുപോലും പ്രവര്‍ത്തിച്ച ഇളംകാട് വല്യേന്തയിലെ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ദുരന്തം നടന്ന് അഞ്ചാം നാള്‍ ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് എത്തേണ്ടി വന്നതും ദുര്യോഗം തന്നെ. വിളിച്ചു വരുത്തിയ ഈ ദുരന്തത്തിന് വഴിവെച്ചതോ പ്രകൃതി സംരക്ഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പുകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും കെടുകാര്യസ്ഥത ഒന്നുമാത്രമെന്ന് വ്യക്തം.

Tags: കേരള സര്‍ക്കാര്‍മണ്ണിടിച്ചിലില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.