Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേതൃത്വത്തിന്റെ ഇടപെടല്‍; പി.ആര്‍. വസന്തന്‍ കരുനാഗപ്പള്ളി ഏരിയ കമ്മറ്റിയില്‍

കഴിഞ്ഞ ദിവസം തകര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ സമ്മേളനം, ഏരിയയിലെ മറ്റെല്ലാ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ നേതൃത്വം കൂടി പങ്കെടുത്ത് തുടര്‍ന്നു നടത്താനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

Janmabhumi Online by Janmabhumi Online
Oct 21, 2021, 04:31 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: സംഘടനാ നടപടിക്ക് വിധേയനായ പി.ആര്‍ വസന്തനെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശൂരനാട് ഏരിയാ കമ്മിറ്റിയുടെ പരിധിയായ തഴവാ സ്വദേശിയായ വസന്തനെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലെന്ന് ആക്ഷേപം.  

കരുനാഗപ്പള്ളിയില്‍ പി.ആര്‍. വസന്തന് നിരവധി ബിനാമി ഇടപാടുകള്‍ ഉള്ളതായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും തരംതാഴ്‌ത്തിയിരുന്നു.  ശൂരനാട് ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പി.ആര്‍ വസന്തന്റെ പുതിയ പ്രവര്‍ത്തന ഘടകമായി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി മതിയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.  

കഴിഞ്ഞ ദിവസം തകര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ സമ്മേളനം, ഏരിയയിലെ മറ്റെല്ലാ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ നേതൃത്വം കൂടി പങ്കെടുത്ത് തുടര്‍ന്നു നടത്താനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഇതോടെ കരുനാഗപ്പള്ളി ഏരിയ സമ്മേളനത്തിന് മുന്‍പ് ടൗണ്‍ ലോക്കല്‍ സമ്മേളനം നടക്കുമെന്ന് ഉറപ്പായി.  കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്ഥനായ വസന്തന് കരുനാഗപ്പള്ളിക്ക് പുറത്തും റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മാഫിയാസംഘങ്ങളുമായുള്ള ബന്ധം പരസ്യമാണ്. ബിനീഷ് കോടിയേരിയുടെ കൊല്ലം ജില്ലയിലെ ഇടനിലക്കാരനായിരുന്നു ഒരു കാലത്ത് വസന്തന്‍. ഈ ബന്ധം ഇയാളെ കോടിയേരിയുടെ കുടുംബ സുഹൃത്താക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ കുംഭകോണങ്ങളുടെഇടനിലക്കാരനും ഇടപാടുകാരനുമാണ് പി.ആര്‍. വസന്തനെന്ന് സിപിഎം നേതൃത്വത്തിനുള്ളില്‍ തന്നെ ആക്ഷേപവും ആരോപണവും ഉയര്‍ന്നിരുന്നു. നിരവധി പരാതികളാണ് കൊല്ലത്തു നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്.

സി.ആര്‍. മഹേഷിനെ സഹായിച്ചത് ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് ഒടുവില്‍ മറ്റ് പോംവഴിയില്ലാതെയാണ് വസന്തനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായത്. കുണ്ടറ, ശൂരനാട് ഏരിയാ കമ്മിറ്റികളില്‍ നടന്ന സംഘടന നടപടികള്‍ പൊതു നടപടികള്‍ ഉണ്ടായി എന്ന പ്രതീതി ഉണ്ടാക്കാന്‍ മാത്രമാണന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.  വസന്തനെതിരെ പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നടപടി മാത്രമാണ് ഇയാളെ സ്വന്തം തട്ടകമായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമായിക്കഴിഞ്ഞു.

Tags: cpmBranch Committeeകരുനാഗപ്പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

പുതിയ വാര്‍ത്തകള്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies