Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരദേശത്ത് ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ തമ്പടിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം, കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 30, 2021, 12:26 pm IST
in Kerala

തിരുവനന്തപുരം: തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തീവ്രവാദികള്‍ താവളമാക്കുന്നുവെന്ന മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം. തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍. പലയിടത്തും ബീറ്റ് ഓഫീസര്‍മാരില്ല. കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ഇഴഞ്ഞു നീങ്ങുന്നു.

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. ഇതനുസരിച്ച് കടലിനും തീരദേശത്തെ പാതയ്‌ക്കുമിടയില്‍ തീരത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടെത്തി പൊളിച്ചുമാറ്റണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍, സ്വകാര്യവ്യക്തികളുടെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ ഇനം തിരിച്ച് കണക്കെടുക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഉപയോഗശൂന്യമായവ എല്ലാം പൊളിച്ചു നീക്കണം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

കൂടാതെ കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാതെ തീരദേശത്ത് ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക, ഹോട്ടലുകളിലോ ലോഡ്ജുകളിലോ സംശയാസ്പദമായ സാഹചര്യത്തില്‍ അപരിചിതര്‍ താമസിക്കാനെത്തിയാല്‍ അവരെ നിരീക്ഷിക്കുക, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്കിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് പരാജയപ്പെട്ടു. പല തീരത്തും കോസ്റ്റല്‍ പോലീസിന് ബീറ്റ് ഓഫീസര്‍മാരില്ല.  

മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുപതോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നത് മാത്രമാണുണ്ടായത്. എന്നാല്‍, തെക്കന്‍മേഖലയില്‍ കണക്കെടുപ്പ് പോലും പൂര്‍ത്തിയായില്ല. വിഴിഞ്ഞത്തു കോസ്റ്റല്‍ മേഖലയില്‍ നിന്ന് നാല് കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. മറ്റിടങ്ങളില്‍ നിന്നും കൃത്യമായ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടില്ല. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ വീടുകളുടെ പേരും വിവരവും നല്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ലഭ്യമല്ല. സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊളിച്ചുനീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നിര്‍ദേശം നല്കാന്‍ മാത്രമേ  പോലീസിന് കഴിയൂ. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.  

ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ ലഹരിമാഫിയയുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെയും കൈകളിലാണ്. ഇവ ഉടനടി കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Tags: buildingterroristsCoastalഇന്‍റലിജെന്‍സ് ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.