Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റിങ്ങൽ കലാപത്തിന്റെ പേരിലും അവകാശത്തർക്കം, പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികൾ, വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്ത്

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 30, 2021, 10:48 am IST
inKerala
ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത ആറ്റിങ്ങല്‍ കലാപത്തെ സംബന്ധിച്ച് വിവാദം. ആറ്റിങ്ങല്‍ കലാപം അല്ലെന്നും അഞ്ചുതെങ്ങ് കലാപമാണെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ചരിത്രത്തില്‍ ആറ്റിങ്ങല്‍ കലാപം എന്നാണെന്നും പേരു മാറ്റാന്‍ അനുവദിക്കില്ലെന്ന് മറു വിഭാഗവും പിടിമുറുക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആള്‍ട്ടീരിയ മൂന്നാം ഭാഗത്തില്‍ ബൈപ്പാസ് റോഡില്‍ ആക്കുളത്തെ കൂറ്റന്‍ മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 9000 സ്‌ക്വയര്‍ഫീറ്റിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ തദ്ദേശീയര്‍ പൊരുതുന്ന ചിത്രങ്ങള്‍ വരച്ചത്. ചിത്രരചന പൂര്‍ത്തിയാക്കിയ ശേഷം ആറ്റിങ്ങല്‍ കലാപം എന്ന തലക്കെട്ടിനു താഴെ അഞ്ചുതെങ്ങ് പ്രതിരോധം എന്നെഴുതി ലഘുവിവരണവും രേഖപ്പെടുത്തി. ഇതോടെ വിവാദവും ഉടലെടുത്തു. ആറ്റിങ്ങല്‍ കലാപത്തെ അഞ്ചുതെങ്ങ് കലാപമാക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തു വന്നു.  

ആറ്റിങ്ങല്‍ നഗരസഭയും എംഎല്‍എയും ചരിത്രകാരന്മാരും രംഗത്ത് വന്നതോടെ വീണ്ടും ആറ്റിങ്ങല്‍ കലാപം മാത്രമായി. എന്നാല്‍ അഞ്ചുതെങ്ങിലെ ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൂറിസം മന്ത്രിക്ക് പരാതി നല്കി. ഇതോടെ ചിത്രത്തിന്റെ അടിക്കുറിപ്പ് വീണ്ടും മാറ്റി. പകരം അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും കൂട്ടിയിണക്കി കലാപത്തെക്കുറിച്ച് ഏതാനും വരികള്‍ എഴുതി സര്‍ക്കാര്‍ തടിയൂരി. അതേസമയം നാട്ടുകാര്‍ ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ ചിത്രത്തില്‍ പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികളാണെന്നതും ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്. ചരിത്രത്തെ ചരിത്രമല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.  

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ  സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം. ഈസ്റ്റ് ഇന്ത്യാകമ്പനി കൊട്ടാരവുമായി നേരിട്ട് വ്യാപാരം ഉറപ്പിച്ചതോടെ ഇടനിലക്കാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ക്കുള്ള വ്യാപാരം നഷ്ടമായി. ഇതോടെ  കര്‍ഷകരും പിള്ളമാരും കൂടി ഈസ്റ്റ് ഇന്ത്യാകമ്പനിക്കും കൊട്ടാരത്തിനുമെതിരെ തിരിയുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന അഞ്ചുതെങ്ങ് കോട്ടയെ പോരാളികള്‍ ഉപരോധിച്ചു. മാസങ്ങളോളം ഉപരോധം തുടര്‍ന്നു. ഒടുവില്‍ തലശ്ശേരിയില്‍ നിന്നും വലിയ പീരങ്കികളും വെടിക്കോപ്പുകളുമായി കമ്പനിപ്പട എത്തിയാണ് അഞ്ചുതെങ്ങിലെ പോരാളികളെ ആക്രമിച്ച് പരാജയപ്പെടുത്തിയത്.  

പോരാട്ടം അഞ്ചുതെങ്ങില്‍ നടന്നതിനാലാണ് ആറ്റിങ്ങല്‍ കലാപം എന്ന പേരുമാറ്റി അഞ്ചു തെങ്ങ് കലാപം എന്ന പേര് നല്കണമെന്ന് ആവശ്യമുയരുന്നത്.

Tags: ടൂറിസംPaintingAttingal RiotAnjengo Fort
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

പുതിയ വാര്‍ത്തകള്‍

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.