Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവളം; മുഖ്യമന്ത്രി മറച്ചുവച്ച രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചുവരുത്തും; ആധികാരിക രേഖകളുടെ പകര്‍പ്പ് പിഎംഒയിലെത്തി

2014 ഒക്ടോബര്‍ 20 ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ എസ്റ്റേറ്റ് ഭൂമി കൈവശക്കാര്‍ക്കെതിരേ വിധി പറഞ്ഞിട്ടുള്ളതാണ്. (ക്രിമിനല്‍ എംസി 6447-2013).

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 27, 2021, 08:54 am IST
in Kerala

കോഴിക്കോട്: ശബരിമല വിമാനത്താവള നിര്‍മാണം സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒളിച്ചുവച്ച വിവരങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തുനിന്ന് വിളിച്ചുവരുത്തും. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ കൈയേറ്റ ഭൂമിയാണെന്നും ഈ വസ്തുവിന്റെ പേരില്‍ വിജിലന്‍സ് കേസുകളും അന്വേഷണവും കോടതി നടപടികളും ഉണ്ടെന്ന വിവരവും 600 പേജ് ആധികാരിക രേഖകള്‍ക്കൊപ്പം പിഎംഒയിലെത്തി. ഇതില്‍ നടപടി തുടങ്ങിയെന്നാണ് വിവരം.

വസ്തുതകള്‍ മറച്ചുവച്ചെങ്കില്‍ അത്, സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അതീവ ഗൗരവമായ പിഴവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിഎംഒയുടെ നടപടി വരിക. നിയമപരമായി നോക്കുമ്പോള്‍ വലിയ കുറ്റമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. കോടതി, നിയമ നിര്‍മാണസഭകള്‍, ഭരണ നിര്‍വഹണ സംവിധാനം എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ സമര്‍പ്പിക്കുന്ന രേഖ ആധികാരികമായിരിക്കണമെന്നുണ്ട്. വാസ്തവവും വസ്തുതകളും ഒളിച്ചുവെക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍, വിമാനത്താവള ഭൂമിയുടെ കാര്യത്തില്‍ അഞ്ച് പ്രധാന വസ്തുതകള്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയില്‍നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നും മറച്ചുവച്ചു.

ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 2263 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണ്, അത് ആര്‍ക്കും നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കേണ്ടതല്ല.

ചെറുവള്ളി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും വിജിലന്‍സ് കേസുകളുമുണ്ട്. (കേസ് നമ്പര്‍: വിസി 9-13-എസ്ഐയു 2, തിരുവനന്തപുരം വിജിലന്‍സ് കോടതി) വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിലെ വിജിലന്‍സ് എഫ്ഐആര്‍ സുപ്രീംകോടതിയും ശരിവച്ചതാണ്.

2014 ഒക്ടോബര്‍ 20 ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ എസ്റ്റേറ്റ് ഭൂമി കൈവശക്കാര്‍ക്കെതിരേ വിധി പറഞ്ഞിട്ടുള്ളതാണ്. (ക്രിമിനല്‍ എംസി 6447-2013).

കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യം ഐഎഎസ്, ഭൂമി കൈയേറ്റ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതാണ് (റിപ്പോര്‍ട്ട് നമ്പര്‍ ജിഎല്‍ആര്‍-(എല്‍ആര്‍)-4-2013-എച്ച്എംഎല്‍, 24-09-2016). ഈ വിവരങ്ങളുടെ ആധികാരിക രേഖകള്‍ സഹിതമാണ് പിഎംഒയില്‍ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ തോട്ടം ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ ഫെറാ നിയമം ലംഘിച്ചതിന് കേസ് നടക്കുന്ന വിവരവും പിഎംഒയിലെത്തിയ റിപ്പോര്‍ട്ടിലുണ്ട്.

2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള ഭരണപരമായ നടപടികള്‍ എല്ലാംതന്നെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയ എസ്റ്റേറ്റ് ഉടമകളെ സഹായിക്കാനാണെന്ന് സ്ഥാപിക്കുന്ന രേഖകളും ഇതിലുണ്ട്. പിഎംഒ ആവശ്യപ്പെടുന്നതോടെ സംസ്ഥാനം രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. അതില്‍, രാജമാണിക്യം റിപ്പോര്‍ട്ട് ഒഴിവാക്കാനാവില്ല. അങ്ങനെ വന്നാല്‍, അഞ്ച് ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയിലൂടെയാണ് കൈവശം വച്ചിരിക്കുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും, നടപടിയുമുണ്ടാകുമെന്നാണ് നിയമവൃത്തങ്ങളും പ്രതീക്ഷ  പുലര്‍ത്തുന്നത്.  

Tags: keralaഎയര്‍പോര്‍ട്ട്ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.