Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രം കുഴിച്ചുമൂടിയ തുവ്വൂര്‍ കിണര്‍, രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Sep 24, 2021, 12:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: മാപ്പിളക്കലാപത്തിന്റെ ചരിത്രം ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുകയാണ്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമെന്നും കര്‍ഷകസമരമെന്നും വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ഇടതുവലത് രാഷ്‌ട്രീയ നേതാക്കളും തീവ്രമുസ്ലിം സംഘടനകളും. എന്നാല്‍ നൂറുവര്‍ഷം മുമ്പ് ചരിത്രം കുഴിച്ചുമൂടിയ മലപ്പുറം തുവ്വൂരിലെ കിണറിനെപ്പറ്റി, കഴുത്തറത്ത് അതില്‍ തള്ളപ്പെട്ടവരുടെ ജീവനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. 1921 സപ്തംബര്‍ 25നാണ് തുവ്വൂരിലെ കിണറില്‍ 34 ഹിന്ദുക്കളുടെയും രണ്ട് മുസ്ലിങ്ങളുടെയും കഴുത്തറത്ത് തള്ളിയത്. മതം മാറില്ലെന്ന് പറഞ്ഞതാണ് ഹിന്ദുക്കള്‍ ചെയ്ത തെറ്റ്, സഹോദരങ്ങളായ ഹിന്ദുക്കളെ കൊല്ലരുതെന്ന് പറഞ്ഞതാണ് ആ മുസ്ലിങ്ങള്‍ ചെയ്ത തെറ്റ്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

1921 സപ്തംബറിലെ ആ ക്രൂരകൃത്യത്തിന്റെ വിശ്വസനീയമായ നാള്‍വഴികള്‍ ഇങ്ങനെ: മലപ്പുറം ജില്ലയിലെ തുവ്വൂരിനും കരുവാരക്കുണ്ടിനും ഇടയിലുള്ള മൊട്ടക്കുന്നിന്റെ ചരിവിലാണ് തുവ്വൂര്‍ കിണര്‍. 1921 സപ്തംബര്‍ അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും നാലയിരത്തോളം അനുയായികളും ഒരു യോഗം ചേര്‍ന്നു. ഇവര്‍ക്കൊപ്പം ബന്ദികളാക്കപ്പെട്ട നാല്‍പ്പതോളം ഹിന്ദുക്കളും ഉണ്ടായിരുന്നു.  

സമീപത്തെ മരത്തിന്റെ ചുവട്ടിലുള്ള ഒരു കല്ലില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ഇരുന്നു. ഹിന്ദുക്കളെ ഓരോരുത്തരെയായി അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരത്തി. പട്ടാളത്തെ സഹായിച്ചു എന്നതാണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇസ്ലാം മതം സ്വീകരിച്ച് കലാപകാരികള്‍ക്കൊപ്പം ചേരാനുള്ള അവസരം തങ്ങള്‍ മുന്നോട്ടുവച്ചു. ഭയന്ന് വിറച്ച ഏതാനും പേര്‍ ജീവന്‍ രക്ഷപ്പെടുമെന്ന ആവേശത്തില്‍ അതിന് സമ്മതിച്ചു. വിസമ്മതിച്ചവര്‍ക്കെല്ലാം ചെമ്പ്രശ്ശേരി തങ്ങള്‍ വധശിക്ഷ വിധിച്ചു. ഇവരെ പിന്നീട് കിണറ്റിന്‍കരയിലേക്ക് കൊണ്ടുവന്നു. ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെയായി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടായിരുന്നു. പക്ഷേ രക്ഷപ്പെടല്‍ അസാധ്യമായിരുന്നു.

മാപ്പിളക്കലാപ രക്തസാക്ഷികള്‍ക്ക് ഒരു സ്മാരകം ഒരുക്കുകയാണെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം തുവ്വൂരിലെ ഈ കിണര്‍ നില്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്നറിയില്ല. കാരണം തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്തിരുന്ന ആ ഭൂമി ഇപ്പോള്‍ തീവ്രമുസ്ലിം സംഘടനയുടെ സജീവപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലാണ്. രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു.

വാരിയംകുന്നനെയും ആലിമുസ്ലിയാരെയും മഹാന്മാരാക്കാന്‍ പാടുപെടുന്നവര്‍ തുവ്വൂര്‍ കിണര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അതൊരു ആവശ്യമായി ഉയരുന്നുണ്ട്.

Tags: malappuramwellMappila LahalaThuvvur Well
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

Kerala

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

Kerala

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

Kerala

മലപ്പുറം കൂരിയാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു: ഗതാഗത നിയന്ത്രണം

Kerala

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന പേരിൽ പ്രചാരണം : മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies