Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

2011ല്‍ ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ തയ്യാറായതാണ്. തുടര്‍ന്ന് 2014ല്‍ ആദ്യം 17ലക്ചറര്‍മാരുടെ നിയമനം പിഎസ്എസിക്ക് വിട്ടു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കിയതിലെ അപാകതകള്‍ നിയമനത്തിന് കുരുക്കായി.

Janmabhumi Online by Janmabhumi Online
Sep 23, 2021, 10:26 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റിലും കാലടി സര്‍വ്വകലാശാലയിലും അധ്യാപക നിയമനം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം. പത്ത് വര്‍ഷമായിട്ടും ഡയറ്റില്‍ നിയമനം നടത്തുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചു.  

ഡയറ്റല്‍ തസ്തികകളുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷമായിട്ടും ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യല്‍ റൂള്‍ ഇനിയും പിഎസ്‌സിക്ക് കൈമാറാത്തതാണ് നിയമനം വൈകാനുള്ള പ്രധാന കാരണം.  

2011ല്‍ ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ തയ്യാറായതാണ്. തുടര്‍ന്ന് 2014ല്‍ ആദ്യം 17ലക്ചറര്‍മാരുടെ നിയമനം പിഎസ്എസിക്ക് വിട്ടു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കിയതിലെ അപാകതകള്‍ നിയമനത്തിന് കുരുക്കായി.  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അപകാതകള്‍ പരിഹരിച്ചെങ്കിലും ഈ സ്‌പെഷ്യല്‍ റൂള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറിയിട്ടില്ല. 

ഡയറ്റില്‍ 14 ജില്ലകളിലും പ്രിന്‍സിപ്പാളും അധ്യാപകരുമുണ്ട്. നിലവില്‍ 143 സ്‌കൂള്‍ അധ്യാപകരെ ഡെപ്യുട്ടേഷനില്‍ നിയമിച്ചാണ് പ്രവര്‍ത്തനം. ഒരുവര്‍ഷത്തെക്കാണ് ഇവരെ നിയമിച്ചതെങ്കിലും ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിക്കുകയാണ്. പിഎസ്‌സി വഴിയുള്ള നിയമനം നിലവില്‍ ജോലി ചെയ്തുവരുമെന്ന് ചൂണ്ടിക്കാട്ടി ഡെപ്യുട്ടേഷന്‍കാരുടെ ഹര്‍ജി നല്‍കുകയും ഇതിന് സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ സര്‍ക്കാര്‍ നിയമനത്തിന് തടസം ഉന്നയിക്കുന്നത്.  

അതേസമയം കാലടി സര്‍വകലാശാല മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ നിയമവിരുദ്ധമായി പബ്ലിക്ക് ഓഫീസറായി നിയമിച്ചെന്നും ആരോപണമുണ്ട്. വിജ്ഞാപനമില്ലാതെയാണ് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തിയതെന്നാണ് ആരോപണം. താത്ക്കാലിക നിയമനങ്ങള്‍ പോലും നടപടിക്രമം പാലിക്കാതെ സര്‍വകലാശാലയില്‍ നടത്താനാവില്ല. എന്നിരിക്കേയാണ് വിജ്ഞാപനം നടത്താതെ പബ്ലിക് ഓഫീസറെ നിയമിച്ചിരിക്കുന്നത്.  

Tags: teachersകേരള സര്‍ക്കാര്‍പിഎസ് സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

Kerala

വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പോക്‌സോ കേസില്‍ പ്രതികളായി 65 അദ്ധ്യാപകരും 12 അനദ്ധ്യാപകരും

Education

ഹയര്‍സെക്കന്ററി അധ്യാപകരുടെ ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പരാതികള്‍ മെയ് 24 നകം നല്‍കണം

Kerala

ഹയര്‍സെക്കന്ററി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചത് 8204 അധ്യാപകര്‍, അന്തിമ പട്ടിക മേയ് 26 ന്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies