Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്‌ക്കുമെന്ന് സുകന്ദ മജുംദാര്‍

മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്‌ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 06:42 pm IST
in India

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്‌ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

ബിജെപി പ്രസിഡന്‍റായി ചുമതലയേറ്റശേഷം സുകന്ദ മജുംദാറിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്. 2015 മുതല്‍ ബിജെപിയുടെ അധ്യക്ഷനായ ദിലീപ് ഘോഷിന് പകരക്കാരനായാണ് സുകന്ദ മജുംദാര്‍ എത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബലൂര്‍ഘട്ട് മണ്ഡലത്തില്‍ നിന്നും തൃണമൂലിന്റെ അര്‍പിത ഘോഷിനെതിരെ 33,293 വോട്ടുകള്‍ക്ക് വിജയം നേടിയ വ്യക്തിയാണ് സുകന്ദ മജുംദാര്‍.

പഴയ ബിജെപി പ്രസിഡന്‍റ് ദിലീപ് ഷോഷില്‍ നിന്നും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സുകന്ദ മജുംദാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് പോയവരെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘പാര്‍ട്ടിയുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കറിയാം പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത് ബൂത്ത് തല പ്രവര്‍ത്തകരാണ്. ഇനി നാളെ ഞാന്‍ തന്നെ പാര്‍ട്ടി വിട്ടാലും അത് പാര്‍ട്ടിയെ ബാധിക്കില്ല, കാരണം പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യാന്‍ പ്രവര്‍ത്തകരുണ്ടായിരിക്കും’.

ദിലീപ് ഘോഷ് ബിജെപി പ്രസിഡന്‍റായിരുന്നപ്പോള്‍ 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി ബംഗാളില്‍ അക്കൗണ്ട് തുറന്നു. പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകള്‍ നേടി സാന്നിധ്യം വര്‍ധിപ്പിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത വീണ്ടും 213 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ബിജെപിയ്‌ക്ക് 77 നിയമസഭാ സീറ്റുകള്‍ പിടിക്കാനായി. നന്ദിഗ്രാമില്‍ മമതയെ വീഴ്‌ത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ ബിജെപിയുടെ മറ്റൊരു നേതാവ് മുകുള്‍ റോയി നിരാശനായി. അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചുപോയി. പിന്നീട് ബിജെപി എംഎല്‍എമാരായ ബിശ്വജിത് ദാസും സൗമന്‍ റോയിയും തൃണമൂലിലേക്ക് മടങ്ങിപ്പോയി. ഇപ്പോള്‍ ബിജെപിയുടെ നിയമസഭയിലെ കരുത്ത് 71 സീറ്റുകള്‍ മാത്രമാണ്. ആറ് എംഎല്‍എമാര്‍ വിട്ടുപോയി. എന്തായാലും വീണ്ടും കൂടുതല്‍ കരുത്തോടെ തൃണമൂലിനെ നേരിടാനാണ് കരുത്തനായ സുകന്ദ മജുംദാറിനെ ബിജെപിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Tags: താലിബാന്‍ ശാസനbjpബംഗാള്‍മമതാ ബാനര്‍ജിതാലിബാന്‍West Bengal violenceസുകന്ദ മജുംദാര്‍ദിലീപ് ഘോഷ്മുകുള്‍ റോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.