Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇരട്ടത്താപ്പ് അവസാനിപ്പിക്കണം

ജാതിമതഭേദമന്യേ നൂറ്റാണ്ടുകളായി ഭക്തരെത്തുന്ന അപൂര്‍വതകളേറെയുള്ളതാണ് ശബരിമല ക്ഷേത്രം. ഇവിടുത്തെ മേല്‍ശാന്തി നിയമനത്തില്‍ പുലര്‍ത്തുന്ന വിവേചനം കേരളത്തിന് തീരാകളങ്കമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഈ പിന്തിരിപ്പന്‍ നിലപാട് തിരുത്തിക്കാനുള്ള പ്രക്ഷോഭ പാതയിലാണ് ബി.ഡി.ജെ.എസ്.

തുഷാര്‍ വെള്ളാപ്പള്ളി by തുഷാര്‍ വെള്ളാപ്പള്ളി
Aug 18, 2021, 04:51 am IST
in Article

ജനകോടികളുടെ ആരാധ്യദേവനായ ശബരീശന്റെ സന്നിധിയില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുമ്പോഴും ദൗര്‍ഭാഗ്യവശാല്‍ പവിത്രമായ ഈ ദേവഭൂമി  പച്ചയായ ജാതിവിവേചനത്തിന് വേദിയാകുന്നു.

ജാതിമതഭേദമന്യേ നൂറ്റാണ്ടുകളായി ഭക്തരെത്തുന്ന അപൂര്‍വതകളേറെയുള്ളതാണ് ശബരിമല ക്ഷേത്രം. ഇവിടുത്തെ മേല്‍ശാന്തി നിയമനത്തില്‍ പുലര്‍ത്തുന്ന വിവേചനം കേരളത്തിന് തീരാകളങ്കമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും  സര്‍ക്കാരിന്റെയും ഈ  പിന്തിരിപ്പന്‍ നിലപാട് തിരുത്തിക്കാനുള്ള പ്രക്ഷോഭ പാതയിലാണ് ബി.ഡി.ജെ.എസ്.  

ബ്രാഹ്മണരിലെ തന്നെ ഒരു വിഭാഗത്തിന് പ്രത്യേക ജാതിവിശേഷണം നല്‍കി മറ്റെല്ലാവരെയും ശബരിമല ശ്രീകോവിലില്‍ നിന്ന് അകറ്റി നിറുത്തുന്ന പച്ചയായ തട്ടിപ്പിനെതിരായ പോരാട്ടമാണ് ബി.ഡി.ജെ.എസ് നയിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഒരു നിയമനത്തിനും ജാതി പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും 2002ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ കക്ഷിയായ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. എന്നിട്ടും  ഈ അന്യായം തുടരുന്നതിന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പറയുന്ന ന്യായങ്ങള്‍ ബാലിശമാണ്.  മലയാള ബ്രാഹ്മണന്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പത്രപ്പരസ്യം നല്‍കിയാണ് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും വി.ടി.ഭട്ടതിരിപ്പാടും ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിക്കുന്നത്.

2002 മുതലാണ് ഈ വ്യവസ്ഥ ബോര്‍ഡ് കൊണ്ടുവരുന്നത്. ഇതിന് മുമ്പ് ബ്രാഹ്മണരല്ലാത്തവരെയും ശബരിമല മേല്‍ശാന്തി പദവിയിലേക്ക് പരിഗണിച്ചിരുന്നു. നിലവിലെ മേല്‍ശാന്തി ജയരാജ് പോറ്റി ബ്രാഹ്മണനാണെങ്കിലും മലയാള ബ്രാഹ്മണനല്ല. എന്ത് സാമൂഹ്യനീതിയാണ് പുരോഗമനവാദികളെന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം അവകാശപ്പെടുന്നവരും ദേവസ്വം ബോര്‍ഡും പുലര്‍ത്തുന്നത്. ഇന്ത്യാ മഹാരാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും 29 കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രിയും  ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പിന്നാക്ക വിഭാഗക്കാരാണെന്ന  കാര്യമെങ്കിലും ഇവര്‍ മനസിലാക്കണം.  

ശബരിമല യുവതീപ്രവേശനത്തിനായി ചാനലുകളിലും പത്രങ്ങളിലും തെരുവുകളിലും പടവെട്ടിയിരുന്ന ഇടതു- വലതു ബുദ്ധിജീവികള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്നു പറഞ്ഞവര്‍ 2002ലെ സുവ്യക്തമായ നിര്‍ദേശമുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസു നടത്തുന്നു.  

തലമുറകളായി കേരളത്തില്‍ വസിക്കുന്ന തമിഴ്, കര്‍ണാടക, ആന്ധ്ര ബ്രാഹ്മണരേയും നായര്‍ സമുദായം ഉള്‍പ്പെടുന്ന മുന്നാക്ക വിഭാഗക്കാരെയും പിന്നാക്ക, പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെയും ഈ നിയമനത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ഭരണകൂടം  തയ്യാറാകണം.  ഈ അനീതി  അവസാനിപ്പിക്കും വരെ ബി.ഡി.ജെ.എസ് സമരരംഗത്തുണ്ടാകും. എല്ലാ ഹിന്ദുക്കള്‍ക്കും ശ്രീകോവില്‍ പ്രവേശനത്തിനായുള്ള ഈ ധര്‍മ്മസമരത്തിന് പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.