Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യബോര്‍ഡുകള്‍ കാഴ്ച മറച്ചു; തൊടുപുഴ നഗരസഭ ഓഫീസിന് സമീപത്തെ കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 01:17 pm IST
in Kerala

തൊടുപുഴ: നഗരമധ്യത്തില്‍ തൊടുപുഴ നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കാര്‍ഗില്‍ സ്മൃതിമണ്ഡപം വാഹനമിടിച്ച് തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്.

അതേസമയം ഇക്കാര്യം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് കാട്ടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്മാരകത്തിന് സമീപത്ത് തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാരകം തകര്‍ത്തവരെ കണ്ടെത്താന്‍ പോലീസ് സമീപത്തെ സിസിടിവി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന് സംരക്ഷണമൊരുക്കി സ്ഥാപിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വേലിയും വശങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ടൈലുമാണ് തകര്‍ന്നത്. വേലി റോഡിലേക്ക് തകര്‍ന്ന് വീണ് കിടക്കുകയാണ്. ടൈല്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്, മുകളില്‍ ഒട്ടിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ക്കും ഇളക്കം തട്ടി പൊട്ടിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സ്മൃതിമണ്ഡപം തകരാന്‍ കാരണമായ സംഭവമെന്നാണ് പ്രാഥമിക നിഗമനം. യുദ്ധസ്മാരകത്തില്‍ വാണിജ്യ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ കാഴ്ച മറയുകയും ഇത് പലപ്പോഴും ഇവിടെ വാഹനങ്ങള്‍ വന്നിടിച്ച് വലിയ കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കിയിട്ടുണ്ട്. നെഹ്രു യുവകേന്ദ്രയ്‌ക്കാണ് സ്മാരകത്തിന്റെ സംരക്ഷണ ചുമതല.

കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26 ആണെന്നിരിക്കെ സ്മാരകത്തില്‍ ഇത് തെറ്റായി ജൂണ്‍ 25 എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ ജന്മഭൂമിയടക്കം പലതവണ ചൂണ്ടിക്കാട്ടിയിട്ടും രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവര്‍ക്കായി നിര്‍മിച്ച സ്മാരകത്തോട് നഗരസഭ അധികൃതര്‍ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. രാജ്യം പ്രധാന ആഘോഷങ്ങള്‍ നടത്തുമ്പോഴെല്ലാം ഈ സ്മാരകവും പരിസരവും വൃത്തിയാക്കി പൂര്‍വ സൈനികര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.  

ജീവത്യാഗം നല്‍കിയവരോടുള്ള അനാദരവ്

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിലും, മാതൃരാജ്യത്തിനായി ജീവത്യാഗം നടത്തിയവരുടെ സ്മാരകം ഈ രീതിയില്‍ അവഗണന നേരിടുന്നത് അനാദരവെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് പരിഷത്ത് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഇല്ലാത്തതുപോലെ തൊടുപുഴയിലെ സ്മാരകത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് തികച്ചും അപലപനീയമാണ്.

സ്മാരകം ഉചിതമായി പുനര്‍നിര്‍മ്മിച്ച് അതിന്റെ പവിത്രതയും മനോഹാരിതയും നിലനിര്‍ത്തണമെന്ന് പൂര്‍വ്വസൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി. സി. ശേഖര്‍, ജില്ലാ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍, സംസ്ഥാന സമിതിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: കേരള സര്‍ക്കാര്‍Thodupuzhaയുദ്ധംകാര്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.