Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരുടെ സംഘടന; നേതാക്കളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരേ ബലിയാടുകളാക്കുന്നു

സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. തട്ടിപ്പിന്റെ പങ്ക് പറ്റിയ സിപിഎം നേതാക്കളെയും ഭരണസമിതിയംഗങ്ങളെയും രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനയായ സഹകരണ ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഹകരണ വകുപ്പ് ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ ജോലിക്കെത്തിയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 14, 2021, 12:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരുടെ സംഘടന. തട്ടിപ്പില്‍ പങ്കുള്ള നേതാക്കളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.  

സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. തട്ടിപ്പിന്റെ പങ്ക് പറ്റിയ സിപിഎം നേതാക്കളെയും ഭരണസമിതിയംഗങ്ങളെയും രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനയായ സഹകരണ ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഹകരണ വകുപ്പ് ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ ജോലിക്കെത്തിയത്.

 സാങ്കേതിക കാരണങ്ങളുടെ പേരില്‍ സഹകരണ വകുപ്പ് ജീവനക്കാരേയും ബാങ്ക് ജീവനക്കാരേയും ഇരയാക്കുകയാണ്. ഭരണസമിതി അറിയാതെ സഹകരണബാങ്കുകളില്‍ ഒന്നും നടക്കില്ല എന്ന് വ്യക്തമായിരിക്കെ കുറ്റം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവക്കുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് എന്നും സംഘടന കുറ്റപ്പെടുത്തുന്നു. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് സഹകരണ വകുപ്പിലെ ജോ. രജിസ്ട്രാര്‍ അടക്കം 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ ചിലര്‍ കേസില്‍ പ്രതികളായേക്കുമെന്ന സൂചനയുണ്ട്. 2012 മുതല്‍ ബാങ്കില്‍ ആരംഭിച്ച തട്ടിപ്പില്‍ എല്ലാ ചെക്കുകളിലും ഒപ്പിട്ടിരിക്കുന്നത് ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമാണ്. തട്ടിപ്പിന്റെ പേരില്‍ നടപടിയെടുത്തിരിക്കുന്നത് ആറ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും മാത്രമാണ്.  

അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍  തട്ടിപ്പിന് പ്രേരിപ്പിച്ചത് ഭരണസമിതിയാണെന്ന് വ്യക്തമാക്കിയിട്ടും ഭരണസമിതിയംഗങ്ങള്‍ക്ക് നേരെ നടപടിയുണ്ടായില്ല. ബാങ്കില്‍ 10 വര്‍ഷത്തോളമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 100 കോടിയിലേറെ തട്ടിപ്പ് നടന്നതായി 2018ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പിന് ഭരണസമിതിയുടെ അറിവും സഹകരണവുമുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ട്. അതോടൊപ്പം ബാങ്കിലെ തട്ടിപ്പ് കണ്ടെത്താന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിലും ഭരണസമിതിക്കെതിരേ നടപടി വേണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ ഇതേവരെ നടപടിയുണ്ടായില്ലെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കുന്നു.

കിരണിന്റെ ജാമ്യാപേക്ഷ  മാറ്റി

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് കിരണ്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കമ്മിഷന്‍ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്കാണ് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലാവാനുള്ള കിരണ്‍ അടക്കമുള്ള മൂന്ന് പേര്‍ക്കെതിരേ തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

Tags: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം 82 ലക്ഷം, ചികിത്സിക്കാന്‍ പണമില്ല; താന്‍ മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വരേണ്ടെന്ന് സിപിഎം പ്രവര്‍ത്തകന്‍

Kerala

കരുവന്നൂരില്‍ ഇഡി കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പ്; സഹകരണവകുപ്പ് പറഞ്ഞത് 104 കോടിയുടെ വെട്ടിപ്പെന്ന്, ക്രൈംബ്രാഞ്ച് കണക്ക് 300 കോടി

Kerala

കരുവന്നൂര്‍ ബാങ്കില്‍ നോട്ട് നിരോധനക്കാലത്ത് 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെനിന്ന്? നോട്ട് നിരോധനക്കാലത്തെ ഫയലുകള്‍ പൊക്കി ഇഡി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡിയുടെ തെരച്ചില്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ, പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies