Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ കശ്മീരെത്ര മാറി; അധ്യാപികയും മകളും ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തി; സ്ത്രീസ്വാതന്ത്ര്യത്തിന് ചിറകരിയാന്‍ വിദ്യാഭ്യാസ വകുപ്പ്

കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:46 pm IST
in Kerala

തിരുവനന്തപുരം: കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

എന്നാല്‍ ഇങ്ങിനെ യാത്ര ചെയ്തതില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപികയായി ജോലി ചെയ്യുന്ന അധ്യാപികയായ അനീഷയോട്   വിശദീകരണം ചോദിച്ചിരിക്കുകയാണ്. സര്‍വ്വീസ് റൂള്‍ പ്രകാരം സംസ്ഥാനം വിട്ട് യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇതിനുള്ള വിശദീകരണമെന്നോണം ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പ് പറയുന്നത്.  

മോദി സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്ത് കളയുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. അതിന് ശേഷം സൈന്യം കശ്മീരിലെ തീവ്രവാദത്തിന്റെ തല അറുക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും നാള്‍. അതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാര്‍ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സൈനികര്‍ക്കെതിരെ മുസ്ലീം യുവാക്കള്‍ കല്ലെറിയുന്ന സംഭവങ്ങളും കുറഞ്ഞു.

കണ്ണൂരിലെ കാനിയ നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ. അനീഷയും മകളുമാണ് കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്ര ചെയ്തത്. ഇവരുടെ യാത്ര പത്രങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിദ്യാഭ്യാസവകുപ്പില്‍ ചിലര്‍ക്ക് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകരിയാന്‍ മോഹമുദിച്ചത്. ഇപ്പോള്‍ അനുമതി വാങ്ങാതെ അനീഷ യാത്ര നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസില്‍ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

അധ്യാപിക യാത്രയില്‍ ആയതിനാല്‍ അനീഷയ്‌ക്ക് നോട്ടീസ് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അനീഷ വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അനീഷ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അനീഷയുടെ കോവിഡ് പരിശോധനറിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. അതിനാല്‍ വൈകാതെ അനീഷ സ്‌കൂളില്‍ എത്തി നോട്ടീസ് കൈപ്പറ്റുമെന്ന് പറയുന്നു.

Tags: കശ്മീര്‍ റോഡ് യാത്രബുള്ളറ്റില്‍ കശ്മീര്‍ റോഡ് യാത്രഅനീഷ ടീച്ചര്‍ജമ്മു കശ്മീര്‍terrorismJihadi Terrorismഇസ്ലാമിക തീവ്രവാദംകശമീര്‍teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.