Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധനങ്ങളില്ല; രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകള്‍; കേരള സര്‍ക്കാരിന്റെ കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല

സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം നൂറ് കിറ്റ് പോലും റേഷന്‍ കടകളിലെത്തുന്നില്ല. തുവര പരിപ്പ്, ചെറുപയര്‍, അണ്ടിപ്പരിപ്പ്, ഏലക്ക എന്നിവയ്‌ക്കാണ് ദൗര്‍ലഭ്യം. തുവരപരിപ്പും ചെറുപയറും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാനുള്ളതു കൊണ്ട് അവര്‍ വിതരണം നിര്‍ത്തി. കിറ്റില്‍ 20 ഗ്രാമിന്റെ ഏലക്കായും 50 ഗ്രാമിന്റെ അണ്ടിപ്പരിപ്പുമാണുള്ളത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 10:25 am IST
in Kerala

തിരുവല്ല: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുമ്പ് കിറ്റ് ലഭിക്കില്ല. കിറ്റില്‍ നിറയ്‌ക്കാനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണം. ഇത് മൂലം റേഷന്‍ കടകളിലെത്തുന്ന കിറ്റുകളുടെ എണ്ണം പരിമിതമാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിതരണം ശനിയാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതായിരുന്നു. ഈ രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകളുണ്ട്. എന്നാല്‍ ഇതുവരെ എട്ട് ലക്ഷം കാര്‍ഡുകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.  

സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം നൂറ് കിറ്റ് പോലും റേഷന്‍ കടകളിലെത്തുന്നില്ല. തുവര പരിപ്പ്, ചെറുപയര്‍, അണ്ടിപ്പരിപ്പ്, ഏലക്ക എന്നിവയ്‌ക്കാണ് ദൗര്‍ലഭ്യം. തുവരപരിപ്പും ചെറുപയറും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാനുള്ളതു കൊണ്ട് അവര്‍ വിതരണം നിര്‍ത്തി. കിറ്റില്‍ 20 ഗ്രാമിന്റെ ഏലക്കായും 50 ഗ്രാമിന്റെ അണ്ടിപ്പരിപ്പുമാണുള്ളത്. 88 ലക്ഷം കിറ്റിലേക്ക് 1.80 ലക്ഷം കിലോ ഏലക്കായും നാലര ലക്ഷം കിലോ അണ്ടിപ്പരിപ്പുമാണ് വേണ്ടത്. ഇത് ലഭിക്കാത്തത് മൂലം ഡിപ്പോകളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നത് നിര്‍ത്തി. ഇവയില്ലാതെ കിറ്റ് തയ്യാറാക്കണമെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ മേലുദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങണം. ഇതിനിടെ മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഇല്ലാതെയാണ് ഏലക്കയും അണ്ടിപ്പരിപ്പും വാങ്ങുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.  

റേഷന്‍ കടകളില്‍ കിറ്റില്ലാത്തതിനാല്‍ സാധാരണ റേഷന്‍ വാങ്ങാനും കാര്‍ഡുടമകള്‍ എത്തുന്നില്ല. രണ്ടും കൂടി ഒരുമിച്ച് വാങ്ങാമെന്നുള്ള കണക്ക് കൂട്ടലിലാണ് കാര്‍ഡുടമകള്‍. ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ നല്കുന്നതിനാവശ്യമായ കിറ്റ് റേഷന്‍ കടയിലേക്ക് എത്താതെയിരിക്കുകയും ഇവ ഒരുമിച്ച് പിന്നീട് എത്തുകയും ചെയ്യുമ്പോള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ഇല്ലാതാവുന്ന തരത്തിലുള്ള ആള്‍ക്കൂട്ടം റേഷന്‍ കടകളില്‍ ഉണ്ടാവും. മാത്രമല്ല ഇ-പോസ് മെഷീനില്‍ നെറ്റ്‌വര്‍ക്ക് തകരാറിലാകാനും സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Tags: Onamകേരള സര്‍ക്കാര്‍ഭക്ഷ്യകിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.