Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‌പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്; മൊയ്തീനെതിരെ ബേബി ജോണ്‍ വിഭാഗം; വിജയരാഘവന്‍ പത്രസമ്മേളനം റദ്ദാക്കി

2016ല്‍ ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാര്‍ട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷായിരുന്നു പരാതിപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:00 am IST
in Kerala

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‌പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ബേബി ജോണ്‍ പരസ്യമായി പൊട്ടിത്തെറിച്ചു. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റിനു മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലും തര്‍ക്കങ്ങളുണ്ടായി. ബേബി ജോണ്‍ വിഭാഗവും എ.സി. മൊയ്തീന്‍ വിഭാഗവും രൂക്ഷമായ ചേരിപ്പോരിലാണ്.  

”ഞാനന്നേ പറഞ്ഞതാ… അപ്പോള്‍ ഈ ഒറ്റക്കണ്ണന്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. ഇപ്പോള്‍ എന്തായി…” ബേബി ജോണ്‍ ചോദിച്ചു. സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു പൊട്ടിത്തെറി. ഒരു കണ്ണിന് കാഴ്ച പ്രശ്‌നങ്ങളുള്ളയാളാണ് ബേബി ജോണ്‍. അന്വേഷണം നടത്താന്‍ പറഞ്ഞതിന് തന്നെ അവഹേളിക്കുകയായിരുന്നു മൊയ്തീനും കൂട്ടരുമെന്നാണ് ബേബി ജോണ്‍ വ്യക്തമാക്കിയത്.

2016ല്‍ ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാര്‍ട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷായിരുന്നു പരാതിപ്പെട്ടത്. ബേബി ജോണ്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. പിന്നീട് സെക്രട്ടറിയായത് എ.സി. മൊയ്തീനാണ്. ഇതോടെ പാര്‍ട്ടിയിലെ അന്വേഷണം നിലച്ചു. പരാതിക്കാരനായ സുരേഷിനെ ബാങ്കില്‍ നിന്നു പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.  

അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച തന്നെ പരിഹസിക്കുകയാണ് മൊയ്തീന്‍ ചെയ്തതെന്നാണ് ബേബി ജോണ്‍ പൊട്ടിത്തെറിച്ചത്. പുറമേക്ക് പല ന്യായീകരണങ്ങളും നിരത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യാനോ വിശദീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനം അവസാന നിമിഷം മാറ്റിവെച്ചതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് തടിയൂരാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍, സംഭവത്തില്‍ സംസ്ഥാന സമിതിയംഗവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം വേണമെന്ന നിലപാടിലാണ് ബേബി ജോണ്‍ വിഭാഗം.

Tags: babyഅഴിമതിcpimഎ. വിജയ രാഘവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.