Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റില്ല; ആറുമാസം പ്രായമുള്ള കുഞ്ഞിന് കുവൈത്ത് എയര്‍പോര്‍ട്ടില്‍ യാത്രാനുമതി നല്‍കിയില്ല; ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം

അതിഥി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസുമായി ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

Janmabhumi Online by Janmabhumi Online
Jul 18, 2021, 08:15 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം. കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു മംഗലാപുരം സ്വദേശികളായ ഇന്ത്യന്‍ ദമ്പതിമാരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. വിഷയത്തില്‍ മന്ത്രി ഇടപെടുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയും നിമിഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേയ്‌ക്കുളള വിമാനത്തിലേയ്‌ക്ക് കയറാന്‍ അനുവദിക്കുകയും ചെയ്തു.  

ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കുവൈത്തില്‍ സ്ഥിര താമസമാക്കിയ മംഗലാപുരം സ്വദേശി അതിഥി സുരേഷ് കരോപാഡിയാണ് ആറുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായി മംഗലാപുരത്തേയ്‌ക്കുള്ള വിമാനം കയറാനായി എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എയര്‍ ഇന്ത്യ അധികൃതരും കുവൈത്തിലെ ട്രാവല്‍ ഏജന്‍സിയും കുഞ്ഞിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായെന്ന് തന്നെ അറിയിച്ചിരുന്നതായി അതിഥി വ്യക്തമാക്കി. എന്നാല്‍ വിമാനക്കമ്പനി അധികൃതര്‍ വിസമ്മദിക്കുകയും യാത്ര ചെയ്യാന്‍ കഴിയില്ലായെന്ന് അറിയിക്കുകയുമായിരുന്നു.  

വിഷയത്തില്‍  കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസ് ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയുമായിരുന്നു. 4.30 ഓടെ ആശയക്കുഴപ്പം പരിഹരിച്ച് യുവതിയ്‌ക്ക് കുഞ്ഞിനൊപ്പം തന്നെ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. വിഷയത്തില്‍ മന്ത്രി ശോഭാ കരന്തലജെയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

Tags: ശോഭാ കരന്തലജെchildഎയര്‍പോര്‍ട്ട്indianകുവൈത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ ഗേറ്റില്‍ തൂങ്ങി കളിക്കവെ ഗേറ്റും മതിലും തകര്‍ന്ന് 5 വയസുകാരന്‍ മരിച്ചു

Kerala

പാലക്കാട് ആസിഡ് കുടിച്ച അഞ്ചുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

India

ഈ അക്ഷയതൃതീയയ്‌ക്ക് റിസര്‍വ്വ് ബാങ്കിനും സ്വര്‍ണ്ണം വാങ്ങുന്നത് മംഗളകരം;ഏറ്റവുമധികം സ്വര്‍ണ്ണം കൈവശമുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ

India

‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഒവൈസി

Kerala

നാടോടി സ്ത്രീ തട്ടിയെടുത്ത മൂന്ന് വയസുകാരിയെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies