Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘രാമനും കൃഷ്ണനും വെറും കെട്ടുകഥ; ജീവിച്ചിരുന്നത് യേശുമാത്രം’; ഓണ്‍ലൈന്‍ ക്ലാസില്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച് അധ്യാപിക; പ്രതിഷേധിച്ച് രക്ഷിതാക്കള്‍

ഓണ്‍ലൈനിലൂടെ ദൈവങ്ങളെ പരിഹസിച്ച ബൃന്ദ ടീച്ചറോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് പറഞ്ഞു. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഇതേക്കുറിച്ച് ബൃന്ദ യുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഈ വിശദീകരണം കൈമാറിയിട്ടുണ്ട്. അതേസമയം ബൃന്ദയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Janmabhumi Online by Janmabhumi Online
Jul 17, 2021, 09:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ബൃന്ദയാണ് സിലബസിന് പുറത്തുപോയി കുട്ടികളെ ദൈവനിന്ദ പഠിപ്പിച്ചത്.

”നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല.” ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിച്ചു കൊടുത്ത വാക്കുകളാണിത്. ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്ന് അധ്യാപിക ഇതേ ക്ലാസില്‍ കുട്ടികളെ പഠിപ്പിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ വിദ്യാര്‍ഥികളോട് പറയുന്നു.

 ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്‍പങ്ങള്‍ മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതര മതവിശ്വാസികളുടെ അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോലും നിശബ്ദത പാലിക്കുന്ന ചില അധ്യാപകരാണ് ഹൈന്ദവീയതയെ ഉന്മൂലനം ചെയ്യാന്‍ അധ്യാപക വേഷം കെട്ടിയെത്തുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.  

  വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ പുറത്തിറക്കിയ സുവനീറില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘ജന്മഭൂമി’ ഇത് വാര്‍ത്തയാക്കിയതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ വളഞ്ഞു. തുടര്‍ന്ന് അച്ചടിച്ച പുസ്തകങ്ങള്‍ മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളില്‍ നിന്ന് തിരിച്ചുവാങ്ങി നശിപ്പിച്ചാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. വര്‍ഷങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പിടിഎ ഭരണം കൈയടക്കിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന അധ്യാപകര്‍ക്ക് ഇവരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നാണ് പൊതുസംസാരം.

ഓണ്‍ലൈനിലൂടെ ദൈവങ്ങളെ പരിഹസിച്ച ബൃന്ദ ടീച്ചറോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് പറഞ്ഞു. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഇതേക്കുറിച്ച് ബൃന്ദ യുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഈ വിശദീകരണം കൈമാറിയിട്ടുണ്ട്. അതേസമയം ബൃന്ദയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Tags: hinduതിരുവനന്തപുരംഓണ്‍ലൈന്‍teacher
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

World

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

India

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

Kerala

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies