Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊവിഡ് വ്യാപനം രൂക്ഷം; തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തി, ഓപ്പറേഷന്‍ തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടും

മുമ്പ് മാസത്തില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികള്‍ക്കാര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി സ്ഥിതി ഇതല്ല. ദിവസം നാല് ജീവനക്കാര്‍ക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍.

Janmabhumi Online by Janmabhumi Online
Jul 13, 2021, 08:31 am IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമടക്കം ക്രമാതീതമായി കൊവിഡ് ബാധിച്ചതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തി. 

ഓപ്പറേഷന്‍ തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. ഐപിയ്‌ക്കൊപ്പം സ്പെഷ്യാലിറ്റി ഒപിയും നിര്‍ത്തും. രണ്ടാഴ്ചത്തേക്ക് പുതിയ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യില്ല. 24 മണിക്കൂറും ക്യാഷ്വാലിറ്റി പ്രവര്‍ത്തിക്കും. മുമ്പ് മാസത്തില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികള്‍ക്കാര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി സ്ഥിതി ഇതല്ല. ദിവസം നാല് ജീവനക്കാര്‍ക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടി രോഗം ബാധിക്കുന്ന അവസ്ഥയായതോടെ ജില്ലാ ആശുപത്രി ഒരു കൊവിഡ് ഉറവിട കേന്ദ്രമായി മാറി.  

12 ദിവസത്തിനിടെ നഴ്സ്മാരും അറ്റന്‍ഡര്‍മാരുമടക്കം 14 ജീവനക്കാര്‍ക്കും വാര്‍ഡുകളില്‍ ചികിത്സയിലുള്ള പത്തിലേറെ രോഗികള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ 15 പേരോളം വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. ഇവരെ എത്രയും വേഗം ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാഴ്ചത്തേക്ക് എമര്‍ജന്‍സി ഒഴികെ ഒന്നും പ്രവര്‍ത്തിക്കുന്നതല്ല.  

രോഗ വ്യാപനം കൂടിയതോടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിടത്തി ചികിത്സ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനമെടുക്കാന്‍ കാരണം. കുട്ടികളും പ്രായമായവരും ആശുപത്രിയില്‍ വരുന്നത് പരമാവധി ഒഴിവാക്കും. ഇ- സഞ്ജീവനി ഒപി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. കൊവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രകടനം നടത്തിയ ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്കൊന്നും കാര്യമായി രോഗം പിടിപ്പെട്ടിരുന്നില്ല.

നേരത്തെ തീരുമാനിച്ചത് പ്രകാരം തൊടുപുഴ ജില്ലാ ആശുപത്രി അടുത്ത ആഴ്ചയോടെ പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കുട്ടികള്‍ക്കായി പ്രത്യേക ഐസിയുവടക്കം ആരംഭിക്കും. എമ്പത്തഞ്ചിലധികം ഓക്‌സിജന്‍ കിടക്കകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് രോഗികള്‍ക്കായി കാഷ്വാലിറ്റി മാത്രം പ്രവര്‍ത്തിക്കും.

കാരണം അനാസ്ഥയോ?

ജില്ലാ ആശുപത്രിയില്‍ കൊവിഡ് സ്ഥിതി ഗുരുതരമാകാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കില്‍ പോലും വേണ്ടത്ര സുരക്ഷയില്ല. കൊവിഡ് രോഗികള്‍ പോലും പുറത്തുപോയ സംഭവങ്ങളുണ്ട്. രണ്ട് മാസം മുമ്പാണ് കൊവിഡ് രോഗിയായ ഒരു പ്രതി ചികിത്സയിലിരിക്കെ ആരും കാണാതെ മുങ്ങിയത്.

കിടപ്പ് രോഗികള്‍ക്കൊപ്പം കൂട്ടിരിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തവരായിരിക്കണമെന്നാണ് മാനദണ്ഡം. ഒരാള്‍ തന്നെയായിരിക്കണം രോഗി ഡിസ്ചാര്‍ജ് ആകും വരെ കൂട്ടിരിക്കേണ്ടത്. മാത്രമല്ല ഇവര്‍ രോഗിയെ അഡ്മിറ്റാക്കിയതിന് ശേഷം വാര്‍ഡില്‍ നിന്ന് പുറത്ത് പോകാനും പാടില്ല. എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കൂട്ടിരിപ്പുകാര്‍ ഭക്ഷണമടക്കം വാങ്ങാന്‍ പുറത്തുപോകുന്നത് ഇവിടെ പതിവാണ്. ചില കൂട്ടിരിപ്പുകാര്‍ ഇടയ്‌ക്ക് മാറുന്ന സ്ഥിതിയുമുണ്ട്.  

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും’      

ഡോ. ഉമാ ദേവി  

സൂപ്രണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി

Tags: hospitalThodupuzhaTreatmentcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

World

ഇസ്ലാമിക കാടത്തം : പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ 50 ലധികം ബലൂച് വാസികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ അടുക്കിയിട്ട് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിക്ക് 42,000 രൂപയുടെ ബില്ല്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി: രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം തളളി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies