Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായി അഴിയൂര്‍; ടി.പി കേസിലെ പ്രതികളും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകര്‍

കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടാമല, കോറോത്ത് റോഡ് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവരുടെയും സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നവരുടെയും താവളമായി മാറിയിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 10:55 am IST
in Kerala

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്.  ജില്ലയിലെ സുപ്രധാന  സ്വര്‍ണക്കടത്തു സംഘങ്ങള്‍ അടക്കം ടി.പി കേസിലെ പ്രതികളും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകരാണ്.  

കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടാമല, കോറോത്ത് റോഡ് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവരുടെയും സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നവരുടെയും താവളമായി മാറിയിരിക്കുകയാണ്.  രാമനാട്ടുകര  സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയായ അര്‍ജുന്‍ ആയങ്കി, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന ഹബ്ബാണ് അഴിയൂര്‍.

കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ടു ജില്ലാ അതിര്‍ത്തി പ്രദേശമായ ഈ പാര്‍ട്ടി ഗ്രാമത്തില്‍ എത്തുന്നത് മുന്‍കാലങ്ങളിലും പതിവാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് അഴിയൂര്‍ കേന്ദ്രീകരിച്ച് വാടകയ്‌ക്കെടുത്ത മൂന്നു വീടുകള്‍ കേന്ദ്രീകരിച്ചാണ്. മൈസൂരിലെ മദ്യഗോഡൗണുകള്‍ കേന്ദ്രീകരിച്ച് ലോക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം ഇവിടെ ശേഖരിച്ചിരുന്നു. പോലീസിനും എക്‌സൈസ് സംഘത്തിനും ഈ വിവരം അറിയാമെങ്കിലും ഇവരെ ഭയന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

രാമനാട്ടുകര സംഭവത്തിന് ശേഷം സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുള്ള പലരും പല വാഹനങ്ങളിലായി ഈ പ്രദേശങ്ങളില്‍ രഹസ്യമായി എത്തിയിട്ടുണ്ട്. മാരുതി ബ്രസ്സ കാറില്‍ ഒരു ബാഗ് പണവുമായാണ് ഈ സംഘം ഇവിടെ എത്തിയത്. കാലങ്ങളായി വിവിധ ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ ഒത്തുചേരുന്നതില്‍ പൊറുതിമുട്ടിയ പ്രദേശവാസികള്‍ ചോമ്പാല പോ

ലീസില്‍ അറിയിച്ചപ്പോള്‍ സ്റ്റേഷനില്‍ വിവരമറിയിച്ച വ്യക്തിയുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ ക്രിമിനലുകള്‍ക്ക് പോലീസുകാര്‍ കൈമാറിയ സംഭവവും ഉണ്ടായിട്ടുണ്ട്. ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്താറില്ല. ഒരു വര്‍ഷത്തിനു മുമ്പ് അഴിയൂര്‍ കോറോത്ത് റോഡ് നടന്ന വ്യാപക അക്രമത്തില്‍ ജില്ലയില്‍ നിന്ന് പുറത്തെത്തിയ സിപിഎം ക്രിമിനലുകളാണെന്ന് പോലീസിന് ബോധ്യമായിരുന്നു. പക്ഷേ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിമാനത്താവളം ഉള്‍പ്പടെ കണ്ണൂരിലേക്കുള്ള പ്രധാനപാതയില്‍ രാത്രികാല ഗുണ്ടാപണപ്പിരിവും ഇവര്‍ നടത്താറുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി കൊണ്ടുവരുന്ന സ്വര്‍ണ്ണം കൈമാറ്റം ചെയ്യുന്ന സ്ഥലവും മോന്താല്‍ പാലം കേന്ദ്രീകരിച്ചു ഒരുക്കിയ കേന്ദ്രത്തിലാണ്. ഇവിടെ പണം വച്ചുള്ള ചൂതാട്ടവും നടക്കുന്നുണ്ട്. കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തു സംഘങ്ങളുടെ താവളമായ ഈ കേന്ദ്രങ്ങളില്‍ ഉന്നതരുടെ പിന്‍ബലം കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നത് എന്നാണ് രഹസ്യവിവരം. രാമനാട്ടുകര സംഭവത്തിനു ശേഷം ഇവിടെ  പണമടങ്ങിയ വാഹനവുമായി ആളുകള്‍ എത്തിയതിലും ദുരൂഹത ഉയരുകയാണ്.

Tags: cpmടിപി ചന്ദ്രശേഖരന്‍smugglingസ്വര്‍ണകടത്ത്Azhiyoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.