Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകഴി ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍, ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാനില്ല

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തകഴി ആശുപത്രി ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ഗ്രാമീണ മേഖലയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിച്ചതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2021, 09:59 am IST
in Alappuzha
ima

ima

അമ്പലപ്പുഴ: തകഴി ആശുപത്രിയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാനില്ല. രോഗികള്‍ ദുരിതത്തില്‍. ഇവിടെ  ഒരു മാസക്കാലമായി മരുന്നുകള്‍ ലഭ്യമല്ല.  ഇതോടൊപ്പം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നാണ് ആശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവ  ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

കുട്ടനാടന്‍ പ്രദേശമായ തകഴി, ചെമ്പുംപുറം, പടഹാരം, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് തികച്ചും സാധാരണക്കാരായ 200 ഓളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ കിട്ടാതായതോടെ ഇവയെല്ലാം വലിയ വില കൊടുത്ത് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയായി. ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ച സാധാരണക്കാര്‍ക്ക് ഇത് താങ്ങാനും കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ നടത്തേണ്ട പ്രതിരോധ കുത്തിവെയ്‌പും വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.  

ഇതോടെ നിരവധി കുരുന്നുകള്‍ക്കാണ് പ്രതിരോധ വാക്‌സിനും മുടങ്ങിയത്. രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് കഴിഞ്ഞ ഏതാനും മാസമായി ഒരു ഡോക്ടര്‍മാത്രമാണുള്ളത്.മറ്റൊരു ഡോക്ടറെ കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ചതോടെ ആശുപത്രിയിലെത്തുന്ന  രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ ഏഴ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി കുറഞ്ഞു. സ്ഥലം മാറിപ്പോയ നാല് പേര്‍ക്കു പകരം ആളെ നിയമിക്കാത്തതിനാല്‍ വാര്‍ഡു തല പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വന്നിരിക്കുകയാണ്. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഇല്ലാത്തതും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തകഴി ആശുപത്രി ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ഗ്രാമീണ മേഖലയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിച്ചതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മരുന്നുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags: hospitalതകഴിcrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.