Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയം സുപ്രീംകോടതി അംഗീകരിച്ചു; കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ വിധി നാളെ

മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 05:21 pm IST
inIndia

ന്യൂദല്‍ഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ രീതി സുപ്രീംകോടതി അംഗീകരിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ മാര്‍ക്ക് നിശ്ചയിക്കുന്നതിനായി ബോര്‍ഡുകള്‍ സമര്‍പ്പിച്ച രീതിക്കാണ് കോടതി അംഗീകാരം നല്‍കിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിശ്ചയിക്കാനുള്ള നടപടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ ആരംഭിച്ചു തുടങ്ങി. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്റ് എക്സാമും റദ്ദാക്കിയിട്ടില്ല.

മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

30: 30: 40 എന്ന അനുപാതത്തില്‍ മാര്‍ക്ക് നിശ്ചയിക്കും എന്ന രീതിയാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. പത്താം ക്ലാസിലെ ഫലം കണക്കാക്കി 30 ശതമാനം മാര്‍ക്കും പ്ലസ് വണ്ണിലെ ഫലം അനുസരിച്ച് 30 ശതമാനം മാര്‍ക്കും നല്‍കും. ബാക്കി 40 ശതമാനം മാര്‍ക്ക് പ്ലസ് ടുവിലെ ടേം പരീക്ഷകളുടെ അടിസ്ഥാനത്തിലുമായിരിക്കും.

1152 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്പാര്‍ട്ട്മെന്റ് എക്സാം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനം കോടതി അറിയിച്ചത്. സിബിഎസ്ഇ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്തതു പോലെ തങ്ങള്‍ക്കും പ്രത്യേക മൂല്യനിര്‍ണയ രീതി വഴി മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇതു തള്ളിയ കോടതി, കമ്പാര്‍ട്ട്മെന്റ്, പ്രൈവറ്റ്, റിപ്പീറ്റര്‍ വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ച പരീക്ഷകള്‍ തുടരാനും നിര്‍ദേശിച്ചു. ആഗസ്റ്റ് 15നും സെപ്തംബര്‍ 15നും ഇടയില്‍ ഇവരുടെ പരീക്ഷകള്‍ നടക്കും.

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ: വിധി നാളെ

ന്യൂദല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കും. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും എല്ലാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് നടപ്പാക്കി കഴിഞ്ഞതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാളെ ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം അറിയിക്കുക. സെപ്തംബര്‍ മാസത്തേക്കാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

Tags: examcbseICSE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുതിയ വാര്‍ത്തകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.