Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനകീയനായ എംഎല്‍എ പാര്‍ട്ടി വിട്ടു; ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി

പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 11:58 am IST
in India

ന്യൂദല്‍ഹി: രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങള്‍ക്കു പിന്നാലെ ആസാം കോണ്‍ഗ്രസിലും  പൊട്ടിത്തെറി. രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി വന്‍പതനത്തില്‍ എത്തുമെന്ന് തുറന്നടിച്ച്, ആസാമിലെ ജനകീയ നേതാവായ രൂപ്‌ജ്യോതി കുര്‍മി എംഎല്‍എ കോണ്‍ഗ്രസ് വിട്ടു. തൊട്ടുപിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസും അറിയിച്ചു.  ബിജെപിയില്‍ ചേരുമെന്നും കുര്‍മി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ പതനത്തില്‍ എത്തുമെന്ന ആശങ്കയുംസഖ്യത്തില്‍ പടര്‍ന്നിട്ടുണ്ട്. യുപിയില്‍ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വലം കൈയുമായിരുന്ന ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. ഇതിനിടയ്‌ക്കാണ് ആസാം കോണ്‍ഗ്രസില്‍ കലാപം  പൊട്ടിപ്പുറപ്പെട്ടത്.

ജനകീയനായ രൂപ്‌ജ്യോതി കുര്‍മി നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു മാസം തികയും മുന്‍പാണ് കുര്‍മിയുടെ രാജി. യുവനേതാക്കളില്‍ പ്രമുഖനാണ്. നിയമസഭയിലെ 29 എംഎല്‍എമാരില്‍ ഗോത്രവര്‍ഗമായ കുര്‍മി സമുദായാംഗമാണ് രൂപ്‌ജ്യോതി. മറിയാനി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 21ന്  ലഖിംപൂരില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നാണ് കുര്‍മിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഹീമാന്ത ബിശ്വശര്‍മ്മയുടെ നേതൃത്വം കരുത്തുറ്റതാണെന്നും കുര്‍മി പറഞ്ഞു.

കോണ്‍ഗ്രസ് തകരും:  

രൂപ് ജ്യോതി കുര്‍മിദിസ്പൂര്‍: യുവ നേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രൂപ്‌ജ്യോതി കുര്‍മി.  രാഹുലാണ് നയിക്കുന്നതെങ്കില്‍  പാര്‍ട്ടി തകരുമെന്നും കുര്‍മി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. അമ്മ മുന്‍പ്  മന്ത്രിയായിരുന്നു. താന്‍ കോണ്‍ഗ്രസ്‌കുടുംബാംഗമാണ്. അതിനാല്‍  പാര്‍ട്ടി വിടാന്‍ വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നു, അദ്ദേഹം തുടര്‍ന്നു.

മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യം ഉണ്ടാക്കരുതെന്നും ഇത് ദോഷകരമാകുമെന്നും  ഞാന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ അഭിപ്രായം തള്ളി സഖ്യമുണ്ടാക്കി. പക്ഷേ ഞാന്‍  പറഞ്ഞത് ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായി. തേയിലത്തോട്ടം  തൊഴിലാളികളോ ഗോത്ര വര്‍ഗക്കാരോ പിന്നാക്കക്കാരോ ആയ  യുവ നേതാക്കളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. കുര്‍മി പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേക  സമിതി രൂപീകരിച്ചു

കുര്‍മിയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഇതുണ്ടാക്കിയ പ്രത്യാഘാതം പഠിക്കാന്‍ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഒരു സമതി രൂപീകരിച്ചു. കുര്‍മിയുടെ മണ്ഡലമായ  മറിയാനി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.