Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് തകര്‍ച്ചയില്‍ കേറ്ററിംഗ് മേഖല

ബാങ്ക് ലോണ്‍ എടുത്തും പങ്ക് ചേര്‍ന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോള്‍ എന്തുചയ്യണമെന്നറിയാതെ വലയുകയാണ്. കേറ്ററിംഗ് സംരംഭങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 05:22 pm IST
in Kollam
image

image

കൊല്ലം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ജില്ലയിലെ കേറ്ററിംഗ് മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിവാഹ ചടങ്ങുകളും ആഘോഷ പരിപാടികളും വീടകങ്ങളില്‍ ചുരുങ്ങിയതോടെ നിരവധി പാചക തൊഴിലാളികളും കേറ്ററിംഗ് ജീവനക്കാരുമാണ് പട്ടിണിയിലായത്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ജീവിതം ദുരിതപൂര്‍ണമാണ്.  

ബാങ്ക് ലോണ്‍ എടുത്തും പങ്ക് ചേര്‍ന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോള്‍ എന്തുചയ്യണമെന്നറിയാതെ വലയുകയാണ്. കേറ്ററിംഗ് സംരംഭങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് കേറ്ററിംഗ് മേഖലയിലെ സീസണ്‍. ഈ പ്രധാനസമയങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു ജോലി പോലും കിട്ടാത്ത അവസ്ഥയാണ് ഇവര്‍ക്ക്.  

രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളും അനുബന്ധ ചടങ്ങുകളിലും 3000 മുതല്‍ 5000 വരെ ആളുകളായിരുന്നു പങ്കെടുത്തിരുന്നത്. ഇത്രയും ആളുകള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് വെറും ജോലി മാത്രമല്ല, ആത്മസമര്‍പ്പണം കൂടിയാണ് ഇവര്‍ക്ക്. ലോക് ഡൗണില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വിരലിലെണ്ണാവുന്ന സംഖ്യയായി ചുരുങ്ങിയപ്പോള്‍ കേറ്ററിംഗ് മേഖലയ്‌ക്ക് അത് വന്‍തിരിച്ചടിയായി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഒഴിവില്ലാതെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒന്നു പോലും ലഭിക്കാത്തത്.

കേറ്ററിംഗ് മേഖലയില്‍ തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. ജോലി ഇല്ലെങ്കിലും ഇവര്‍ക്ക് താമസവും ഭക്ഷണവും മുടങ്ങാതെ നല്‍കുന്നതിന് പാത്രങ്ങള്‍ വിറ്റ സംരംഭകരും ജില്ലയിലുണ്ട്. തൊഴില്‍ ക്ഷാമം നേരിടുന്ന കാലത്ത് പങ്കാളിത്തത്തോടെ കാറ്ററിങ്ങ് സര്‍വീസ് നടത്തുന്ന യുവാക്കളും ആത്മഹത്യയുടെ വക്കിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് പാചകം ചെയ്യാനുള്ള പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും ഇവര്‍ വാങ്ങിയത്. ഇതെല്ലം ഇപ്പോള്‍ തുരുമ്പെടുക്കുന്ന അവസ്ഥയാണ്.  

ഇപ്പോള്‍ പൂര്‍ണ നഷ്ടത്തില്‍

വളരെ പ്രതീക്ഷയോടെയാണ് കേറ്ററിംഗ് മേഖലയിലേക്ക് കടന്നുവന്നത്. 2019 ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു ശേഷം വിരലിലെണ്ണാവുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ പൂര്‍ണ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ബാങ്ക് ലോണ്‍ എടുത്താണ് ഈ സംരംഭം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മെച്ചപ്പെട്ട് വന്നപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ ആയി.

കവിത അനീഷ്, പെരിനാട്

ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല

കഴിഞ്ഞ വര്‍ഷം ഓര്‍ഡറുകള്‍ കുറവായിരുന്നെങ്കിലും പാര്‍സല്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. സംരംഭം കുറച്ചുകൂടി വിപുലീകരിച്ച് വളരെ പ്രതീക്ഷയോടെയാണ് നിന്നത്. പാത്രങ്ങളുടെ വാടക ഇനത്തില്‍ പോലും വരുമാനം കിട്ടുന്നില്ല. മൊത്തതില്‍ നഷ്ടമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെയുള്ള ഈ തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ജോര്‍ജ് മാത്യു, ഹെവന്‍ കേറ്ററിംഗ്, കൊല്ലം

Tags: covidcatering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് കാറ്ററിംഗ് ഗോഡൗണില്‍ അഗ്നിബാധ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.