Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭയെ രാഷ്‌ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു; ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമെന്നും കെ.സുരേന്ദ്രന്‍

ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്.

Janmabhumi Online by Janmabhumi Online
May 31, 2021, 04:42 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരിപാവനമായി കരുതേണ്ട നിയമസഭയെ തങ്ങളുടെ സങ്കുചിത രാഷ്‌ട്രീയ താല്പര്യത്തിനായി എല്‍.ഡി.എഫും യു.ഡി.എഫും ദുരുപയോഗിക്കുകയാണ്. കേരളത്തിലെ ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമാണിതിന് പിറകില്‍. ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണ സംവിധാനത്തെ തന്നെ വിമര്‍ശിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കുന്നത്  അപക്വമായ നടപടിയാണ്. ഇത് ഫെഡറല്‍ നയത്തിനെതിരാണ്. ഇന്ത്യയെ രണ്ടായല്ല  പല രാജ്യങ്ങളായി വിഭജിക്കണമെന്നു പറഞ്ഞ അവിഭക്ത കമ്യൂണിസ്റ്റ് രക്തമാണ് ഇപ്പോഴും എല്‍.ഡി.എഫുകാരിലുള്ളത്. ഇതിനെ  കോണ്‍ഗ്രസ് അനുകൂലിക്കുകയാണ്. 

ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്.  കാശ്മീരില്‍ നിന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദുപണ്ഡിറ്റുകളെ എണ്‍പതുകളുടെ അവസാനത്തില്‍ ആട്ടിയോടിച്ച തീവ്രവാദികളുടെ നടപടിയെയും കുഞ്ഞാലിക്കുട്ടി പരസ്യമായി അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. തീരദേശ പരിപാലന നിയമം അട്ടിമറിച്ച് വന്‍കിടക്കാര്‍ക്ക് കെട്ടിട നിര്‍മ്മാണം നടത്താന്‍ അനുകൂലിക്കുന്നവര്‍ ലക്ഷദ്വീപിലെ ചിലരുടെ വാണിജ്യ താല്പര്യത്തെ അനുകൂലിക്കുന്നതില്‍ അത്ഭുതമില്ല. ലക്ഷദ്വീപിനെ ടിബറ്റിനോടും ഇന്ത്യയെ ചൈനയോടും ഉപമിക്കുന്ന ഒരു കോണ്‍ഗ്രസുകാരന്‍ രാഷ്‌ട്രവിരുദ്ധ പ്രസ്താവന നടത്താനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കിച്ചിരിക്കുകയാണ്.

പതിറ്റാണ്ടുകളായി  മതിയായ വികസനമെത്താത്ത ലക്ഷദ്വീപ് പ്രദേശത്ത് വികസനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനത ഇത് തിരിച്ചറിയും. നേതാക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ ഉല്ലസിക്കാനുള്ള സ്ഥലം മാത്രമായി ലക്ഷദ്വീപ് നിലനില്‍ക്കണമോ അതോ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമായ ലക്ഷദ്വീപിനെ വികസിപ്പിക്കണമോ എന്നതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ലക്ഷദ്വീപിലെ ജനതയ്‌ക്ക് ന്യായമായ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെയോ അതുമല്ലെങ്കില്‍ കോടതിയെയോ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Lakshadweep
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

Kerala

സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies