Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്ഡൗണിന് പിന്നാലെ ട്രോളിങ് നിരോധനവും; മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

സ്‌കൂള്‍ പ്രവേശനം, വ്യാപകമാകുന്ന പകര്‍ച്ചവ്യാധി തുടങ്ങി നിരവധി സാമ്പത്തിക ചെലവുകളുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കൊണ്ടു മാത്രം കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം കൊണ്ടുപോകാനാകില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് അയ്യായിരം രൂപ വീതവും, പോണ്ടിച്ചേരി നാലായിരം രൂപ വീതവും ഈ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നുണ്ട്.

Janmabhumi Online by Janmabhumi Online
May 27, 2021, 06:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് നിശ്ചലമായ കടലോര മേഖല ജൂണില്‍ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തോടെ പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്. ലോക്ഡൗണ്‍ മെയ് 30 വരെ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ജൂണ്‍  ഒമ്പത് മുതലാണ് ട്രോളിങ് നിരോധനം ആരംഭിക്കുന്നത്. ഇത്തവണ മുന്‍വര്‍ഷത്തേതുപോലെ 52 ദിവസമാണ് ട്രോളിങ് നിരോധന കാലയളവായി തീരുമാനിച്ചിരിക്കുന്നത്. കടലാക്രമണവും കൊവിഡ് വ്യാപനവും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലാണ് ഏതാണ്ട് രണ്ട് മാസക്കാലം പൂര്‍ണ്ണമായും കടലോരം സ്തംഭിക്കുന്നത്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതാകട്ടെ സൗജന്യ റേഷന്‍ മാത്രം.  

സ്‌കൂള്‍ പ്രവേശനം, വ്യാപകമാകുന്ന പകര്‍ച്ചവ്യാധി തുടങ്ങി നിരവധി സാമ്പത്തിക ചെലവുകളുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കൊണ്ടു മാത്രം കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം കൊണ്ടുപോകാനാകില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് അയ്യായിരം രൂപ വീതവും, പോണ്ടിച്ചേരി നാലായിരം രൂപ വീതവും ഈ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നുണ്ട്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം തൊഴിലാളി സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അത് ഇതു വരെ നടപ്പായിട്ടില്ല. 2020 വര്‍ഷത്തെ കണക്കു പ്രകാരം 39,232 പേര്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ റേഷന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.  

പത്ത്മാസകാലത്തെ ദാരിദ്ര്യത്തെ മറികടക്കാനെന്ന പേരില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യവും തൊഴിലാളികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി പ്രതിമാസം ആയിരത്തി അഞ്ഞൂറ് രൂപ വീതമാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. ഇതില്‍ ഗുണഭോക്തൃവിഹിതമായ ആയിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ചേര്‍ത്താണ് സമാശ്വാസധനം നല്‍കുന്നതെങ്കിലും ഫണ്ട് വകമാറി ചെലവഴിക്കുന്നത് മൂലം ഇതിന്റെ ആനുകൂല്യം യഥാസമയം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.  

സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി മുന്നൂറ്റി അറുപത്തിയെട്ട് പേര്‍ക്കാണ് സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിക്കേണ്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഇത് ലഭ്യമാകുന്നില്ല. ലിസ്റ്റ് തയാറാക്കിയതിലെ അപാകമാണ് ഇതിന് കാരണം. കൊവിഡ് ദുരിതം, ട്രോളിങ് നിരോധനം എന്നിവ പരിഗണിച്ച് കടലോരമേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ആവശ്യമുയരുന്നത്.

Tags: കേരള സര്‍ക്കാര്‍crisisട്രോളിങ്fishലോക്ഡൗണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീന്‍ കയറ്റിവന്ന ടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

Kerala

അഞ്ചുതെങ്ങിലെ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മീന്‍ പിടികൂടി

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies