Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴക്കാലമെത്തി; ആശങ്ക ഒഴിയാതെ കുട്ടനാട്ടുകാര്‍, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

വേമ്പനാട്ടുകായലില്‍ അടിഞ്ഞ ഈ എക്കല്‍ ഇതുവരെ നീക്കിയിട്ടില്ല. തണ്ണീര്‍ മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിന് അടിയില്‍ കിടക്കുന്ന 2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാന്‍ ഉണ്ട് ഈ മണ്ണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:15 am IST
in Alappuzha

ആലപ്പുഴ: വീണ്ടൂം ഒരു മഴക്കാലം കൂടി എത്തി കഴിഞ്ഞു,  വീണ്ടുമൊരു പ്രളയം നേരിടേണ്ടിവരുമോ? പലായനം ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടുകാര്‍. 2018മുതല്‍ ഏറ്റവും കൂടുതല്‍ പ്രളയദുരന്തം അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങളിലൊന്നാണു കുട്ടനാട്. വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞ് ആഴം കുറഞ്ഞതു പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞൂ. കുട്ടനാട്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടിയിരുന്ന പമ്പ, മണിമലയാര്‍ അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലൂടെ ഒഴുകുന്ന കൈവഴികള്‍, ആഴം കൂട്ടിയില്ല . വേമ്പനാട് കായല്‍ ആഴം കൂട്ടിയില്ല പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നല്ല രീതിയില്‍ ഉയര്‍ത്തി നിര്‍മ്മിക്കുവാന്‍ സാധിച്ചിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ നവീകരണ ജോലികള്‍ ഇതുവരെ ആരംഭിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സാധിച്ചിട്ടില്ല.  

3.43കോടിക്ക് 2020ജൂണ്‍ നാലിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ആണ് 285 ദിവസത്തിന് ശേഷം റദ്ദ് ചെയ്തു. വര്‍ഷങ്ങളോളം പഴക്കമുള്ള ജനകീയ ആവശ്യമായ എസി കാനല്‍ പള്ളാത്തുരുത്തി വരെ തുറക്കാന്‍ സാധിച്ചിട്ടില്ല. വേമ്പനാട്ടുകായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

വേമ്പനാട്ടുകായലില്‍ അടിഞ്ഞ ഈ എക്കല്‍ ഇതുവരെ നീക്കിയിട്ടില്ല. തണ്ണീര്‍ മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിന് അടിയില്‍ കിടക്കുന്ന 2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാന്‍ ഉണ്ട് ഈ മണ്ണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. റൂം ഫോര്‍ റിവര്‍ എന്ന പ്രോജക്ടിനൈ കുറിച്ച് ഹൈഡ്രോ ഡൈനാമിക്ക് പഠനം നടത്തുന്നതിനും പദ്ധതി രൂപ രേഖ തയ്യാറാക്കുന്നതിനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ചുമതലപ്പെടുത്തി ധാരണ പത്രം ഒപ്പിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മാത്രമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണ് കുട്ടനാടിന്റെ ശാപം. ഈ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലം ആരംഭിക്കുന്നതോടെ തുടര്‍ച്ചയായ നാലാം വര്‍ഷവും വെള്ളം പൊങ്ങാനും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍ എത്തി ചേരുക.

Tags: floodRainകുട്ടനാട്Monsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.