Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തെ ലോകത്തിന് മുമ്പ് അപമാനിക്കാന്‍ ശ്രമിച്ചു; കോണ്‍ഗ്രസ്, കര്‍ഷക സമരം ടൂള്‍ കിറ്റുകളില്‍ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്; രേഖകള്‍ പിടിച്ചെടുത്തു

ടൂള്‍ കിറ്റ് സംബന്ധിച്ച് ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് 'മാനിപുലേറ്റഡ് മീഡിയ' എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ് നല്‍കിയിരുന്നു. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. 'മാനിപുലേറ്റഡ് മീഡിയ' എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്‍കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. 'കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം' എന്ന് ട്വിറ്റര്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
May 24, 2021, 09:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഭാരതത്തെയും കേന്ദ്ര സര്‍ക്കാരിനെയും ലോകരാജ്യങ്ങളുടെ മുന്നില്‍ ടൂള്‍ കിറ്റിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍  ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ദല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്. ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് റെയിഡ് നടത്തിയത്. ലാഡോ സരായ്, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയിഡ് നടക്കുന്നത്. കര്‍ഷക സമരത്തിന്റെയും കോവിഡിന്റെ പേരില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ ട്വിറ്ററിലൂടെ നടന്നിരുന്നു. ഇതു തടയണമെന്ന് കേന്ദ്രം സര്‍ക്കാര്‍ ട്വിറ്റനോട് നിര്‍ദേശിച്ചു. എന്നാല്‍, കാലതാമസം വരുത്തിയാണ് ട്വിറ്റര്‍ നടപടിയെടുത്ത്. ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് പരിശോധന നടപടികളിലേക്ക് കടന്നത്. വിവിധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  

ടൂള്‍ കിറ്റ് സംബന്ധിച്ച് ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ് നല്‍കിയിരുന്നു. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്‍കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. ‘കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം’ എന്ന് ട്വിറ്റര്‍ പറയുന്നു.  

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് സംപിത് പത്രയുടെ ട്വീറ്റിനെതിരെ ട്വിറ്ററിന്റെ നടപടി വന്നത്. ബിജെപി പുറത്തുവിട്ട രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’യെന്ന് മുദ്രയടിച്ച ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. ട്വിറ്ററിന് വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നും ‘മാനിപുലേറ്റഡ് മീഡിയ’എടുത്തുമാറ്റണമെന്നും ട്വിറ്ററുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയമാണ് വിഷയത്തില്‍ ട്വിറ്ററുമായി ആശയവിനിമയം നടത്തിയത്.  

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ മോദി വകഭേദമെന്ന് വിളിക്കണം, അതിവ്യാപന കുംഭ് എന്ന് ഉപയോഗിക്കുന്നത് തുടരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബിജെപി പുറത്തുവിട്ട രേഖകളിലുളളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തര്‍ക്കുകയാണ് ടൂള്‍കിറ്റിന് പിന്നിലുള്ള ഉദ്ദേശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.  

Tags: Rahul Gandhidelhimodi governmentട്വിറ്റര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

India

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

India

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies