Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം ജനങ്ങള്‍ക്ക് വിട്ടു’; തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍

നാലു നേതാക്കളുടെ അറസ്റ്റിന് അദ്ദേഹം ഉപകരണമായിരുന്നുവെന്നും എംപി

Janmabhumi Online by Janmabhumi Online
May 24, 2021, 02:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തിയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഗവര്‍ണറായുള്ള കാലാവധി പൂര്‍ത്തിയാക്കിയശേഷം ജഗ്ദീപ് ധന്‍കര്‍ക്കെതിരെ നടപടിയെടുക്കാനായി പൊലീസില്‍ പരാതികള്‍ നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് കല്യാണ്‍ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. നാരദ കോഴക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനുള്ള ഉപകരണമായിരുന്നു ഗവര്‍ണറെന്നും ബാനര്‍ജി ആരോപിച്ചു. 

‘ഗവര്‍ണര്‍ക്കെതിരെ ഒരു നിയമനടപടിയും സാധ്യമല്ലെന്ന് നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം ഗവര്‍ണറായിരിക്കില്ല. അതുകൊണ്ട്, കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മതധ്രുവീകരണത്തിനും ഗവര്‍ണര്‍ എവിടെ പ്രകോപനം സൃഷ്ടിക്കുന്നത് കണ്ടാലും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗവര്‍ണര്‍ അല്ലാതായി മാറുമ്പോള്‍ നടപടിയെടുക്കും. അങ്ങനെ പറയരുതെങ്കിലും പ്രസിഡന്‍സി ജയില്‍ അദ്ദേഹത്തിന്റെ ഇടമായിരിക്കും’-ഹൂഗ്ലി ജില്ലയില്‍ ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

രാവിലെ മുതല്‍ വൈകിട്ടുവരെ തൃണൂല്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ വേട്ടയാടുന്നു. നാലു നേതാക്കളുടെ അറസ്റ്റിന് അദ്ദേഹം ഉപകരണമായിരുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, പാര്‍ട്ടി എംഎല്‍എ മദന്‍ മിത്ര എന്നിവരെയാണ് കഴിഞ്ഞ തിങ്കളാഴ് വീടുകളില്‍നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. മുന്‍ തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായിരുന്ന സോവന്‍ ചാറ്റര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

നിലവില്‍ നാലുപേരെയും വീട്ടുതടങ്കലിലാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. മെയ് ഏഴിന് നാലുപേര്‍ക്കുമെതിരെ ധന്‍കര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. പ്രസ്താവന ‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം സംസ്‌കാരമുള്ള ബംഗാള്‍ ജനതയുടെയും മാധ്യമങ്ങളുടെയും വിവേചന അധികരത്തിന് വിട്ടു’വെന്ന് ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തു.  

Tags: complaintബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്ജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാര്‍ത്താ അവതാരക സ്വേഛ വോട്ടാര്‍ക്കറുടെ ആത്മഹത്യ: മാതാപിതാക്കളുടെ പരാതിയില്‍ സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Kerala

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

India

സിഖ് ഗുരുക്കന്മാരെ അപമാനിച്ചു : യൂട്യൂബർ ധ്രുവ് റാത്തിയ്‌ക്കെതിരെ പരാതിയുമായി സിഖ് വിഭാഗം

Kerala

ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ മൃതദേഹം പാറകുളത്തില്‍

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

പുതിയ വാര്‍ത്തകള്‍

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies