Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും കാരണങ്ങളുണ്ട്.

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
May 19, 2021, 02:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: മുഖ്യമന്ത്രിയുടെ മരുമകനും പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയുടെ ഭാര്യയുമൊക്കെ മന്ത്രിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയതു കണ്ട് മൂക്കത്ത് വിരല്‍വെച്ച് അണികളും നാട്ടുകാരും. പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് രൂക്ഷമായ എതിര്‍പ്പ്. റിയാസും പ്രൊഫ. ആര്‍ ബിന്ദുവുമൊക്കെ സ്വന്തം നിലക്ക് പാര്‍ട്ടി നേതാക്കള്‍ ആണെങ്കിലും മറ്റ് പലരേയും വെട്ടിനിരത്തിയാണ് ഇവരെ കൊണ്ടുവരുന്നത് എന്നാണ് നേതൃതലത്തില്‍ തന്നെ ഉയരുന്ന വിമര്‍ശനം.  

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും  കാരണങ്ങളുണ്ട്. കോടിയേരിക്ക് അധികം വൈകാതെ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തിരിച്ചെത്തണം. എം.എ.ബേബിക്ക് അടുത്ത ജനറല്‍ സെക്രട്ടറിയാകണം. രണ്ടിനും പിണറായിയുടെ പിന്തുണ അനിവാര്യമാണ്. കെ.കെ.ശൈലജയെ ഒഴിവാക്കാനും പകരം ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അണികള്‍ പോലും ഞെട്ടിയെങ്കിലും ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നേതൃതലത്തില്‍ ധാരണയായിരുന്നുവെന്നാണ് സൂചന.  

രണ്ട് വനിതാ മന്ത്രിമാര്‍ സിപിഎം ലിസ്റ്റില്‍ ഉണ്ടാകുമെന്നും അതിലൊന്ന് കെ.കെ.ശൈലജയാവുമെന്നുമാണ് പ്രചാരണമുണ്ടായിരുന്നത്. കെ.കെ.ശൈലജയെ ഒഴിവാക്കണമെന്ന കാര്യത്തില്‍ പിണറായി പക്ഷേ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.പഴയ മന്ത്രിസഭയില്‍ നിന്ന് ആരും വേണ്ട എന്ന് പിണറായി പറഞ്ഞതോടെ തന്നെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു.  

പകരം ആദ്യം പരിഗണിച്ചത് കാനത്തില്‍ ജമീലയുടെ പേരായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്ന പിണറായി  ജമീലയുടെ പേര് വെട്ടി. ഈ ജില്ലയില്‍ നിന്ന് തന്നെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസഭയിലെത്തുന്നതിനാല്‍ ഒരേ സമുദായത്തില്‍നിന്ന് മൂന്നുപേരാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വിശദീകരണം.  

ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അധികം വൈകാതെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ധാരണ.  പ്രൊഫ.ആര്‍.ബിന്ദു നിയമസഭയില്‍ പുതുമുഖമായിരുന്നിട്ടും അവരെ പരിഗണിക്കാന്‍ ഇതും കാരണമായി. എന്നും പിണറായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായിരുന്ന വിജയരാഘവന്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിയുമ്പോള്‍ പിണക്കാതെ കൂടെ നിര്‍ത്താന്‍ പത്‌നിക്ക് മന്ത്രിപദം നല്കുകയായിരുന്നു.  

ആര്‍. ബിന്ദു നിലവില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കേരളവര്‍മ്മകോളേജ് വൈസ് പ്രിന്‍സിപ്പാളും ആക്ടിങ്ങ് പ്രിന്‍സിപ്പാളുമായിരിക്കെയാണ് വിആര്‍എസ് എടുത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്. വിജയരാഘവന് പകരം വീണ്ടും സെക്രട്ടറി പദത്തിലേക്കെത്തുമെന്ന് കരുതപ്പെടുന്ന കോടിയേരിയും ബിന്ദുവിന് വേണ്ടി ശക്തമായ നിലപാടെടുത്തു.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies