Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കാരം തോന്നുംവിധം, മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മാശാനത്തിന്റെ പരിസരത്ത്

സംസ്‌ക്കാര സമയം ശ്മാശാനത്തിന്റെ കതകുകള്‍ പൂര്‍ണമായി അടക്കാത്തത് കാരണം സമീപവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിസരവാസികള്‍ ഭയപ്പാടിലാണ് ഇവിടെ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 03:22 pm IST
in Kollam
മൃതദേഹ അവശിഷ്ടങ്ങള്‍

മൃതദേഹ അവശിഷ്ടങ്ങള്‍

പുനലൂര്‍: നഗരസഭയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന  തൊളിക്കോട് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തോന്നുംവിധം. സംസ്‌കരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനവുമായ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി.  

ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കുമ്പോള്‍ ഏകദേശം മൂന്ന് മണിക്കൂറാണ് പൂര്‍ണ്ണമായി കത്തി തീരാന്‍ വേണ്ടത്. എന്നാല്‍ ഒരെണ്ണം കത്തിതീരും മുന്‍പ് അടുത്തത് കയറ്റി സംസ്‌ക്കരിക്കുകയാണ് ഇവിടെ പതിവ്. തുടര്‍ന്ന് കത്തി തീരാത്ത മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മാശാനത്തിന്റെ പരിസരത്ത് തന്നെ ഉപേക്ഷിക്കുകയും തെരുവ് നായ്‌ക്കളും കാക്കയും കൊത്തിയെടുത്ത് സമീപ വീടുകളില്‍ കൊണ്ട് ഇടുകയുമാണ്. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

 സംസ്‌ക്കാര സമയം ശ്മാശാനത്തിന്റെ കതകുകള്‍ പൂര്‍ണമായി അടക്കാത്തത് കാരണം സമീപവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിസരവാസികള്‍ ഭയപ്പാടിലാണ് ഇവിടെ കഴിയുന്നത്.  

മുന്‍പ് വിറക് ഉപയോഗിച്ചാണ് ഇവിടെ സംസ്‌കാരം നടത്തിയിരുന്നത്. എന്നാല്‍ സമയാസമയമുള്ള അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ ശ്മശാനം രണ്ടു വര്‍ഷം മുമ്പ് പുതുക്കി പണിത് ഗ്യാസ് ബര്‍ണറില്‍ സംസ്‌കാരം ആരംഭിച്ചു. ശ്മശാനത്തോട് ചേര്‍ന്നു നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആദ്യസമയം മുതല്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ഇന്നലെ  ശ്മശാന പരിസരങ്ങളില്‍ അണുനശീകരണം നടത്തി.

പിപിഇ കിറ്റ്  തോന്നുന്നിടത്ത്  ഉപേക്ഷിക്കുന്നു  

കൊവിഡ് രോഗിയുടെ മൃതദേഹവുമായി എത്തുന്ന ചില ആളുകള്‍ പിപണ്ടിഇ കിറ്റ് തോന്നുന്നിടത്ത് ഉപേക്ഷിച്ചു പോവുകയാണ് പതിവ്. മറ്റുചിലര്‍ വെളിയില്‍ ഇട്ട് കത്തിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ആംബുലന്‍സില്‍ എത്തുന്നവരും ധരിച്ചിരിക്കുന്ന പിപണ്ടിഇ കിറ്റ് പുറത്ത് ഇട്ടാണ് കത്തിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധം കാരണം സമീപവാസികളില്‍ ശ്വസനരോഗങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് എത്തി നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: നഗരസഭcovidശ്മശാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.