Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി ചെന്നൈയുടെ ഹൃദയതാളം: മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്

ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോണിയുടെ ഇരുനൂറാം മത്സരമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 176 മത്സരങ്ങള്‍ കളിച്ച ധോണി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി 20 യിലും കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലൊക്കെ ധോണി ചെന്നൈയുടെ നായകനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2021, 11:53 pm IST
in Cricket

മുംബൈ: എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയതാളമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്. 200-ാം മത്സരത്തില്‍ ചെന്നൈയെ ധോണി വിജയത്തിലേക്ക് നയിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു കോച്ച്.

ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോണിയുടെ ഇരുനൂറാം മത്സരമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 176 മത്സരങ്ങള്‍ കളിച്ച ധോണി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി 20 യിലും കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിലൊക്കെ ധോണി ചെന്നൈയുടെ നായകനായിരുന്നു.  

ഇരുനൂറാം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായതിന്റെ സന്തോഷത്തിലാണ് ധോണി. ഏകപക്ഷീയമായ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. ഐപിഎല്‍ പതിനാലാം പതിപ്പില്‍ ചെന്നൈയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനോട്് തോറ്റിരുന്നു.  

മീഡയം പേസര്‍ ദീപക് ചാഹറിന്റെ മിന്നുന്ന ബൗളിങ്ങാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ചാഹര്‍ നാല്് ഓവറില്‍ പതിമൂന്ന് റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയതോടെ പഞ്ചാബ് കിങ്‌സ് തകര്‍ന്നടിഞ്ഞു. ഇരുപത് ഓവറില്‍ അവര്‍ക്ക് എട്ട് വിക്കറ്റിന് 106 റണ്‍സേ നേടാനായുള്ളൂ. തുടര്‍ന്ന്് 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ചെന്നൈ 15.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.  

ചെന്നൈക്കായി മൊയിന്‍ അലി 31 പന്തില്‍ ഏഴു ഫോറും ഒരു സിക്്‌സറും സഹിതം 46 റണ്‍സ് എടുത്തു. ഫാ ഡുപ്ലെിസ്് 33 പന്തില്‍ 36 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്്‌സറും അടിച്ചു. അഞ്ചു റണ്‍സ്് എടൃത്ത സാം കറനും  പുറത്തായില്ല. ഓപ്പണര്‍ ഋതുരാജ് ഗെയക്കുവാദ് (5), സുരേഷ് റെയ്ന്‍ (8), അമ്പാട്ടി റായ്ഡു (0) എ്ന്നിവര്‍ അനായാസം കീഴടങ്ങി.  

പഞ്ചാബ് കിങ്‌സിന്റെ നാലു വിക്കറ്റുകള്‍ പിഴുതെടുത്ത ദീപക് ചാഹറാണ് കളിയിലെ കേമന്‍. ഐപിഎല്ലില്‍ ദീപക്കിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

Tags: ചെന്നൈIPLഎം.എസ്. ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

Cricket

വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.