Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജന് രാജി, ജലീലിന് ജയ്‌വിളി; മതത്തിനു മീതെ സിപിഎമ്മും പറക്കില്ല

ബാങ്ക് ജോലിക്കാരനായ ബന്ധു ആബിദിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അന്ന് വലിയ വിവാദമായതാണ്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതിനാല്‍ രാജി തേടിയില്ല. പാര്‍ട്ടി സംരക്ഷിച്ചു. സ്വര്‍ണം, ഖുറാന്‍, ഈന്തപ്പഴ കടത്തും വന്‍വിവാദമായതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 11, 2021, 07:58 pm IST
in Kerala

കോട്ടയം: ബന്ധു നിയമന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കണ്ണൂരില്‍ നിന്നുള്ള, സിപിഎമ്മിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടി വന്നു. പക്ഷെ മലപ്പുറത്തുനിന്നുള്ള,   സിമി വഴി സിപിഎമ്മില്‍ അടുത്ത കാലത്തെത്തിയ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീലിന് പാര്‍ട്ടിയും സര്‍ക്കാരും വലിയ സംരക്ഷണമാണ് ഒരുക്കിയത്. സിപിഎമ്മിലാണെങ്കിലും മതത്തിനു മീതേ പാര്‍ട്ടിയും പറക്കില്ല.

ബാങ്ക് ജോലിക്കാരനായ ബന്ധു ആബിദിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അന്ന് വലിയ വിവാദമായതാണ്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതിനാല്‍ രാജി  തേടിയില്ല. പാര്‍ട്ടി സംരക്ഷിച്ചു. സ്വര്‍ണം, ഖുറാന്‍, ഈന്തപ്പഴ കടത്തും വന്‍വിവാദമായതാണ്. ഇവയിലും വന്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. പക്ഷെ ഒരു വിശദീകരണം പോലും തേടിയില്ല. പാര്‍ട്ടി ഒന്നും ചോദിച്ചില്ല. സര്‍ക്കാര്‍ അനങ്ങിയില്ല. ഡോ. തോമസ് ഐസക്കും ജി. സുധാകരനും ഇ.പി. ജയരാജനും വീണ്ടും സീറ്റ് കിട്ടാതെ പാര്‍ട്ടി പുറമ്പോക്കില്‍ കുടിലു കെട്ടി താമസം തുടങ്ങി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ മഹത്വവല്‍കരണത്തിന്റെ പേരിലും പുറത്തിരുത്തി. ജി. സുധാകരന്‍ മോശം മന്ത്രിയായിരുന്നുവെന്ന് എതിരാളികള്‍ പോലും പറയുകയുമില്ല.  ആ സാഹചര്യത്തിലാണ്  മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും  ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്നും ലോകായുക്ത വിധിച്ചതും മന്ത്രിയെ നീക്കണമെന്ന് ശുപാര്‍ശ ചെയ്തതും. പക്ഷെ എന്നിട്ടും രാജി തേടിയില്ല. പാര്‍ട്ടി അതൃപ്തി രേഖപ്പെടുത്തുക പോലും ചെയ്തില്ല. ഇ.പി. ജയരാജന്റെ രാജി പിടിച്ചുവാങ്ങിയ പാര്‍ട്ടിയാണ്, മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ലോകായുക്ത വിധിച്ച ജലീലിനെ വീണ്ടും പിന്തുണച്ചുകൊണ്ടിരിക്കുന്നത്, ജലീലിന് ജയ് വിളിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എസ്ഡിപി ഐയുടേയും പിഡിപിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണ മാറിമാറി വാങ്ങുന്ന എല്‍ഡിഎഫ് ജലീലിനെതിരെ   വാളോങ്ങാത്തതിന്റെ കാരണം ലളിതമാണ്. ആരോപണശരങ്ങള്‍ ഉയര്‍ന്നിട്ടും ജലീലിന് വീണ്ടും സീറ്റുകിട്ടിയതും ഇ.പിക്ക് സീറ്റു കിട്ടാതെ പോയതിന്റെ കാരണവും ലളിതം. ഇനി മല്‍സരിക്കാനില്ലെന്ന്  ഇ.പി പറഞ്ഞത് കൊടിയ നിരാശയിലായിരുന്നു. എന്നാല്‍, താന്‍ രാജിവയ്‌ക്കില്ലെന്ന് ജലീല്‍ പറഞ്ഞത് ധാര്‍ഷ്ട്യത്താലും.

Tags: cpmഎല്‍ഡിഎഫ്‌ഇ.പി. ജയരാജന്‍കെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.