Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൊതുവേദി തകര്‍ച്ചയുടെ വക്കില്‍

പത്തനാപുരം കുന്നിക്കോട് റോഡിനണ്ടും കെഎസ്ആര്‍ടിസി ഡിപ്പോ റോഡിനുംഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വേദിയുടെ നിര്‍മ്മാണം എറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Janmabhumi Online by Janmabhumi Online
Apr 9, 2021, 01:18 pm IST
in Kollam
തകര്‍ച്ചയിലായ പൊതുവേദി

തകര്‍ച്ചയിലായ പൊതുവേദി

FacebookTwitterWhatsAppTelegramLinkedinEmail

പത്തനാപുരം: സംസ്ഥാനത്തെ രാഷ്‌ട്രീയ സാമൂഹ്യമേഖലകളില്‍ നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ട നഗരമധ്യത്തിലെ പൊതുവേദി നാശത്തിന്റെ വക്കില്‍.  

പത്തനാപുരം കുന്നിക്കോട് റോഡിനണ്ടും കെഎസ്ആര്‍ടിസി ഡിപ്പോ റോഡിനുംഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വേദിയുടെ നിര്‍മ്മാണം എറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തിലെയും ദേശീയരാഷ്‌ട്രീയത്തിലെയും മുന്‍നിര നേതാക്കന്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സംസാരിച്ചതും ഈ വേദിയിലാണ്. വി.എസ്  അച്യുതാന്ദനെതിരെ വിവാദപ്രസംഗത്തിന് കെ.ബി. ഗണേഷ്‌കുമാര്‍ തിരികൊളുത്തിയത് ഇവിടെ വച്ചാണ്. ഇത് രാഷ്‌ട്രീയകേരളത്തില്‍ കോളിളക്കമുണ്ടണ്ടാക്കി. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണനും പി.സി. ജോര്‍ജ്ജും സംസാരിച്ചതും ഇതേ വേദിയില്‍.  

അഞ്ചോളം നിയമസഭ, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍, കണ്‍വന്‍ഷനുകള്‍, വിജയാഹ്ലാദങ്ങള്‍ എന്നിവയ്‌ക്കും ഈ വേദി സാക്ഷിയായി. അസൗകര്യമാണെന്ന് കാട്ടി പഞ്ചായത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ വേദി പൊളിക്കാനുള്ള പ്രതിഷേധയോഗങ്ങളും ഇവിടെയാണ് സംഘടിപ്പിച്ചത്. ഒരു കാലത്ത് വിവിധ കലാപരിപാടികളും ഇവിടെ വച്ച് നടത്തിയിരുന്നു. പൊതുനിരത്തുകളില്‍ യോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന കോടതി വിധിയെ അതിജീവിച്ചതും പത്തനാപുരത്തെ വേദി മാത്രമാണ്.  

പ്ലാറ്റ്‌ഫോം തകര്‍ന്ന് മേല്‍ക്കൂര തുരുമ്പിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ വേദി. വ്യാപാരികളുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് വേദിയുടെ അടിത്തട്ട്. നിലവില്‍ പുനലൂര്‍ പൊന്‍കുന്നം കെഎസ്ടിപിഎ റോഡിന്റെ നിര്‍മാണം ആരംഭിച്ചാല്‍ വേദി പൂര്‍ണ്ണമായും പൊളിച്ച് മാറ്റും. ഇതോടെ പത്തനാപുരം നഗരത്തിലെ പൊതുവേദി ഓര്‍മകളില്‍ മാത്രമാകും.

Tags: collapsePathanapurampublic venue
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Kerala

പഴയ ഗേറ്റില്‍ തൂങ്ങി കളിക്കവെ ഗേറ്റും മതിലും തകര്‍ന്ന് 5 വയസുകാരന്‍ മരിച്ചു

Kollam

പത്തനാപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്ന് കിഫ്ബി

Kerala

പാലക്കാട് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു, നിരവധി കാണികള്‍ക്ക് പരിക്ക്

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies