Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറ്റങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ച് സൂരജ്

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്.

Janmabhumi Online by Janmabhumi Online
Apr 9, 2021, 01:11 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു എന്ന ആരോപണം കോടതിയില്‍ നിഷേധിച്ച് സൂരജ്. തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും ഉത്രയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്നും പറഞ്ഞു. വിസ്താരം നടക്കുന്ന കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് തന്റെ വിശദീകരണം സൂരജ് ഇന്നലെ നല്കിയത്.  

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും 692 ചോദ്യങ്ങളായാണ് പ്രതി സൂരജില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി പ്രതി സൂരജ്, തനിക്കെതിരെ വിവിധ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കളവാണെന്നും പറഞ്ഞു. 

സൂരജ് എഴുതി ഹാജരാക്കിയ അധിക വിശദീകരണത്തില്‍ ഉത്രയ്‌ക്ക് യാതൊരു കുഴപ്പമോ ഭിന്നശേഷിയോ ഇല്ലായിരുന്നുവെന്ന് പറയുന്നു.   വീടിനു സമീപം പാമ്പിനെ കണ്ടതുകൊണ്ടാണ് ചാവര്‍കാവ് സുരേഷിനെ വിളിച്ചത്. അണലി കടിച്ച ദിവസമായ മാര്‍ച്ച് രണ്ടിന് രാത്രി ഉത്സവം കണ്ടശേഷം തിരികെ വയലില്‍ കൂടി നടന്നാണ് ഉത്രയോടും കുഞ്ഞിനോടുമൊപ്പം വന്നത്. രാത്രി താന്‍ മദ്യപിച്ചിരുന്നു. രാത്രി ഉത്ര കരയുന്നതുകേട്ട് ഉണര്‍ന്നപ്പോള്‍ കാലു വേദനിക്കുന്നു എന്നു പറയുന്നതുകേട്ടാണ് താന്‍ സുഹൃത്ത് സുജിത്തിനെ വിളിച്ചത്. അന്ന് രാത്രി അടൂരിലെ ആശുപത്രികളില്‍ കൊണ്ടുപോയ ഉത്രയെ എന്താണ് കടിച്ചതെന്ന് മനസ്സിലാകുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പിന്നീട് തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതെന്നും ആന്റിവെനം കുത്തിവെച്ചതിന്റെ റിയാക്ഷന്‍ ആണ് ഉത്രയ്‌ക്ക് ഉണ്ടായതെന്നും സൂരജ് വിശദീകരണത്തില്‍ പറഞ്ഞു. കേസ് ഇനി 12ന് പരിഗണിക്കും.

Tags: കൊലപാതകംcourtഉത്രSooraj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല: വിജിലന്‍സ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

Thiruvananthapuram

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies