Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രം നല്‍കിയ ധാന്യങ്ങള്‍ വീണ്ടും കിറ്റിലാക്കി കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍; കെട്ടിക്കിടക്കുന്നത് കേന്ദ്രം നല്‍കിയ ലോഡ്കണക്കിന് ഭക്ഷ്യസാധനങ്ങള്‍

പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരമുള്ള സൗജന്യ ധാന്യ വിതരണം നവംബറില്‍ അവസാനിച്ചിരുന്നു. ഇത് കൃത്യമായി വിതരണം ചെയ്യാതിരുന്നത് മൂലമാണ് ലോഡ് കണക്കിന് ധാന്യങ്ങള്‍ റേഷന്‍കടകളില്‍ കെട്ടിക്കിടന്നത്.

Janmabhumi Online by Janmabhumi Online
Mar 31, 2021, 12:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: റേഷന്‍ കടകളില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന കേന്ദ്രം നല്‍കിയ ധാന്യങ്ങള്‍ വരുന്ന മാസത്തെ കിറ്റിലേക്ക് മാറ്റാന്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം സംസ്ഥാനത്തിന് സൗജന്യമായി നല്‍കിയ ലോഡ് കണക്കിന് അരിയും ഗോതമ്പും കടലയുമാണ് റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ജില്ലയില്‍ ശരാശരി 60 ലോഡ് അരിയെങ്കിലും വിതരണം ചെയ്യാതെ കിടപ്പുണ്ട്. ഒരു ലോഡ് അരി പതിനായിരം കിലോയോളം വരും. ഇത് കൂടാതെ ഓരോ ജില്ലയിലും കിലോക്കണക്കിന് ഗോതമ്പും കടലയും വിതരണം ചെയ്യാതെ ഇരിപ്പുണ്ട്. ഇത് വരുന്ന മാസത്തെ കിറ്റിലാക്കാനാണ് നീക്കം. പ്രധാനമന്ത്രി കല്യാണ്‍ യോജന വഴി 5,87,791 മെട്രിക് ടണ്‍ അരിയും 27, 956 മെട്രിക് ടണ്‍ പയറ് വര്‍ഗ്ഗങ്ങളുമാണ് കേന്ദ്രം നല്‍കിയത്.  

പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരമുള്ള സൗജന്യ ധാന്യ വിതരണം നവംബറില്‍ അവസാനിച്ചിരുന്നു. ഇത് കൃത്യമായി വിതരണം ചെയ്യാതിരുന്നത് മൂലമാണ് ലോഡ് കണക്കിന് ധാന്യങ്ങള്‍ റേഷന്‍കടകളില്‍ കെട്ടിക്കിടന്നത്. ഇക്കാര്യം കഴിഞ്ഞ 23ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിതരണം ചെയ്യാതെയിരുന്ന കടല ചില റേഷന്‍കടകളില്‍   പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായതായി വ്യാപാരികള്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ മോശമായ റേഷന്‍കടകളിലുണ്ടായിരുന്ന ധാന്യമാണ് കേടാകുന്നത്. ഇവ സമയത്ത് വിതരണം ചെയ്തിരുന്നെങ്കില്‍ ഉപയോഗശൂന്യമാകുമായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ലഭിക്കാതെയിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിതരണം അട്ടിമറിച്ചുവെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും സ്‌പെഷ്യല്‍ അരിക്കും സൗജന്യ കിറ്റിനുമുള്ള ധാന്യങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ഇതാണ് കേന്ദ്രം നല്‍കിയ ധാന്യങ്ങള്‍ കൂടി കിറ്റിലേക്ക് വക മാറ്റുന്നത്. അതുപോലെ തന്നെ വെള്ള, നീല കാര്‍ഡുകാര്‍ക്ക്  10 കിലോ വീതം സ്‌പെഷ്യല്‍ അരി എല്ലാവര്‍ക്കും നല്‍കാനുള്ളതും സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. എല്ലാവര്‍ക്കും അരി കൊടുക്കണമെങ്കില്‍ 50,000 ടണ്‍ അരി കൂടി വേണം. ഇത് എഫ്‌സിഐയില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങേണ്ടി വരും.  

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ഉത്പ്പന്നങ്ങള്‍ഭക്ഷണംKit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

വസാഹത്ത് ഖാൻ ഖാദ്രിയെ പശ്ചിമ ബംഗാളിൽ പോയി അറസ്റ്റ് ചെയ്യും : പ്രത്യേക പോലീസ് സംഘത്തെ അയക്കാൻ ഹിമന്ത സർക്കാർ

എന്‍ഡിഎയുടേത് പുതിയ കാഴ്ചപ്പാട് പങ്കുവെക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി: രാജീവ് ചന്ദ്രശേഖര്‍

എന്‍ഡിഎ നിലമ്പൂരില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അഡ്വ. മോഹന്‍ ജോര്‍ജ്

ബ്രഹ്മോസ് പരീക്ഷണം ലക്ഷ്യം തെറ്റിയപ്പോള്‍ ശിവ താണുപിള്ള പറഞ്ഞു: “സോഫ്റ്റ് വെയറിനാണ് തകരാറ്”; പരിഹരിച്ചതോടെ ലക്ഷ്യം വെച്ച കെട്ടിടം ഭസ്മമാക്കി ബ്രഹ്മോസ്

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി,കുട്ടനാട്ടിലും അവധി

ഇന്ത്യയുടെ ആകാശത്തിന് കാവലൊരുക്കിയ എയർ ഡിഫൻസ് സിസ്റ്റം ; സൈന്യത്തിനു കരുത്തേകാൻ കൂടുതൽ സുദർശന ചക്ര റഷ്യയിൽ നിന്നെത്തുന്നു

ഇ ഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി നോട്ടീസ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies