Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപിന്റെ പരാതിയില്‍ കോടതി നടപടിക്ക് കാതോര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്: അടുത്ത നടപടി മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലില്‍

സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ 'ശബ്ദ സന്ദേശം' സംബന്ധിച്ച് ഇഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 14, 2021, 01:06 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നടപടി മുഖ്യമന്ത്രിയുടെ പങ്കിനെ ആധാരമാക്കി. അത് അറിയാവുന്നതിനാലാണ് കസ്റ്റംസിനും ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആസൂത്രിതമായ കുപ്രചാരണങ്ങള്‍. ഈ നീക്കങ്ങള്‍ക്ക് സിവില്‍ സര്‍വീസിലെ ചില ഉന്നതരും സഹായം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മുഖ്യമന്ത്രിക്കെതിരായ നടപടികള്‍ക്ക് കോടതിയില്‍നിന്ന് അനുമതി നേടാന്‍ സഹായകമായ തെളിവുകള്‍ ഇ ഡിക്കും കസ്റ്റംസിനുമുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ ‘ശബ്ദ സന്ദേശം’ സംബന്ധിച്ച് ഇ ഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണിത്.

കേസ് കോടതിയിലെത്തിയതും വിവാദമായതും അനുഗ്രഹമായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതോടെ കസ്റ്റംസിന് കോടതിയില്‍ വിശദീകരണം നല്‍കാന്‍ അവസരം ലഭിക്കും. സന്ദീപ് നായരുടെ പരാതി പ്രകാരം കോടതി ഇടപെടും. അതോടെ കേസിന്റെ പുരോഗതിയടക്കം അറിയിക്കാനുള്ള അവസരം ഇഡിക്കും ലഭിക്കും. കോടതി ഉടന്‍ വിശദീകരണം തേടുമെന്ന പ്രതീക്ഷയിലാണ്  ഇ ഡിയും.

അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു നടത്തുന്ന വിമര്‍ശനങ്ങളും പ്രചാരണങ്ങളും അവരെ സമ്മര്‍ദത്തിലാക്കാനാണ്. മുഖ്യപ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടിയെടുത്തു. ചോദ്യം ചെയ്ത്, മൊഴിയെടുത്ത്, അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിവശങ്കറിന്റെ അറസ്റ്റിന് കോടതി ആധാരമാക്കിയത് സ്വപ്നയുടെ മൊഴിയാണ്. അതേ മൊഴിയിലെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി പിണറായിയുടേതാണ് അടുത്ത ഊഴം.

കസ്റ്റംസിനും മജിസ്ട്രേറ്റിനും സ്വപ്ന കൊടുത്ത രഹസ്യമൊഴി മുഴുവനായി കോടതിക്ക് ഇനിയും കൊടുത്തിട്ടില്ല. ഈ മൊഴിയുടെ  ഉള്ളടക്കം ചില സിവില്‍ സര്‍വീസുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രണങ്ങളില്‍ അവരും പങ്കാളികളാണ്. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ശേഖരിച്ച  വിവരങ്ങളില്‍ ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലും അവരുണ്ട്.

സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ജയിലില്‍ അവര്‍ അറിയാതെ, അവരെ വശത്താക്കാന്‍ നടത്തിയ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതായിരുന്നു. വിചാരണക്കോടതിയില്‍, സ്വപ്നയുടെ മൊഴി വിവരം വന്ന ശേഷമായിരുന്നു അത്. അതിനു മുമ്പ്, മുഖ്യമന്ത്രിയുടെയോ ശിവശങ്കറിന്റെയോ പേര് ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ പറയരുതെന്ന താക്കീത് തല്‍പ്പര കക്ഷികള്‍ സ്വപ്നയ്‌ക്ക് നല്‍കിയിരുന്നു. ഈ ഭീഷണിയും സ്വപ്ന കോടതിയില്‍ പറഞ്ഞതോടെയാണ് സര്‍ക്കാരിന്റെയും ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും ആസൂത്രണങ്ങള്‍ തകര്‍ന്നത്.

Tags: ഇഡിpinarayiസ്വര്‍ക്കടത്തുകേസ്സന്ദീപ് നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.