Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമയം തെളിഞ്ഞു, സീറ്റു വിഭജന ചര്‍ച്ച മുറുകി; സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉടന്‍

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 08:14 pm IST
in Kerala

അനില്‍ജി

കോട്ടയം: ഇനി അധിക ദിവസങ്ങളില്ല നിയമസഭാ തെരഞ്ഞെടുപ്പിന്. സമയം തെളിഞ്ഞു കഴിഞ്ഞു. മുന്നണികളില്‍ സീറ്റു വിഭജിക്കണം, മെച്ചപ്പെട്ട സീറ്റുകള്‍ തരപ്പെടുത്തണം, സ്ഥാനാര്‍ഥികളെ കണ്ടെത്തണം. ഇതിനെല്ലാം കൂടി 19 ദിവസവും. അന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

എന്‍ഡിഎയിലും എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു വിഭജന ചര്‍ച്ചകള്‍ മുറുകി. ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളു. െൈകവശമുള്ള സീറ്റുകള്‍ അതേ പാര്‍ട്ടികള്‍ക്ക് ലഭിച്ചേക്കും. പലരും കൂടുതല്‍ സീറ്റിന് പിടിവലിയിലാണ്. അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഉള്ള സീറ്റ് കാക്കാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. സീറ്റു വിഭജനം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ അന്തിമമമായി തീരുമാനിക്കണം.  

ചെറുപ്പക്കാര്‍ക്ക് മുന്‍തൂക്കം

മൂന്ന് മുന്നണികളും ഇക്കുറി ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഴയ പ്രമുഖരെ തഴയുമെന്നല്ല. അവരില്‍ ചിലര്‍ക്കെങ്കിലും ഇക്കുറി പാര്‍ട്ടിക്കാര്യമൊക്കെ പറഞ്ഞ് വീട്ടിലോ പാര്‍ട്ടി ഓഫീസിലോ ഇരിക്കേണ്ടിവരുമെന്നുറപ്പ്. മൂന്നു തവണ മത്സരിച്ചവരെ പലരെയും ഒഴിവാക്കും. തദ്ദേശ രെഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമാണ് കൂടുതലായും രംഗത്തിറക്കിയത്. അതിന്റെ പ്രയോജനം ലഭിച്ചു.

ജാതിയും മതവും

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിയും മതവുമാണ് എല്‍ഡിഎഫിലും യുഡിഎഫിലും പ്രധാനം. ജാതി, മത സമവാക്യങ്ങളെന്ന ഓമനപ്പേരിലാണ് വര്‍ഗീയതയെ ഇരുകൂട്ടരും താലോലിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പലപ്പോഴും ജനാധിപത്യത്തിന് നാണക്കേടുണ്ടണ്ടാക്കുന്ന തരത്തിലാണെന്നതാണ് സത്യം. മണ്ഡലങ്ങളിലെ പ്രധാന മതം, ജാതി എന്നിവയാണ്, സ്ഥാനാര്‍ഥിയുടെ മേന്മയേക്കാള്‍ വിലയിരുത്തുക. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും അധികം സമയമില്ല. എന്തെന്നാല്‍ മാര്‍ച്ച് 19 വരെ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. 20ന് സൂക്ഷ്മ പരിശോധന. അതോടെ പ്രചാരണം ഉഷാറാകും.

ചരടുവലികള്‍ തകൃതി

ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നര്‍, പുതുമുഖ ലേബലുള്ളവര്‍, യുവജനങ്ങള്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുള്ളവരെല്ലാം നേതാക്കളെക്കണ്ടണ്ട് കാലുപിടിച്ചും സോപ്പിട്ടും കഴിവു പറഞ്ഞും ശ്രമം തുടരുന്നുണ്ട്. കേഡര്‍ പാര്‍ട്ടികളില്‍ അതിന് ഇടമില്ല. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ വേണ്ടെണ്ടന്ന് പതിവുപോലെ കോണ്‍ഗ്രസ് പറയുന്നുണ്ടെണ്ടങ്കിലും, അതില്ലെങ്കില്‍ എന്തു കോണ്‍ഗ്രസ്…  

Tags: keralaelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നിമസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.