Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്കല്‍ കമ്മിറ്റി പുനഃസംഘടന; ചിറക്കര സിപിഎമ്മില്‍ കലാപം

ലോക്കല്‍ കമ്മിറ്റിയിലേക്ക് ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നത് ജില്ലാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഏരിയ കമ്മിറ്റിയുടെ മുന്നിലുള്ള ദുഷ്‌കരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്.

Janmabhumi Online by Janmabhumi Online
Feb 22, 2021, 11:04 am IST
in Kollam
cpm

cpm

FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: ആഭ്യന്തര കലാപം രൂക്ഷമായ സിപിഎം ചിറക്കര ലോക്കല്‍കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ നീക്കം ശക്തമാക്കി ഏരിയാഘടകം.  കഴിഞ്ഞതവണ ചിറക്കര ലോക്കല്‍ കമ്മിറ്റിയില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇപ്പോള്‍ കമ്മിറ്റിയിലില്ല. ഒരാള്‍ ജോലി ലഭിച്ചപ്പോള്‍ പാര്‍ട്ടി വിട്ടതും, ഒരാളെ സസ്പെന്‍ഡ് ചെയ്തതും, ഒരാള്‍ മരണപ്പെട്ടുമാണ് ഒഴിവുകള്‍ വരാന്‍ കാരണം. ഈ സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ മുന്‍നിര നേതാക്കന്മാര്‍ തമ്മില്‍ ആഭ്യന്തര കലഹം രൂപപ്പെട്ടുകഴിഞ്ഞു. ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍.  

ലോക്കല്‍ കമ്മിറ്റിയിലേക്ക് ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നത് ജില്ലാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഏരിയ കമ്മിറ്റിയുടെ മുന്നിലുള്ള ദുഷ്‌കരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്.  അതുകൊണ്ട് തന്നെ ചിറക്കര, ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിച്ച് പുതിയ ലോക്കല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ് ഒരുവിഭാഗം നടത്തുന്നത്.

കമ്മിറ്റികള്‍ വിഭജിക്കുന്നതോടെ കൂടുതല്‍ ആളുകളെ നേതൃനിരയിലേക്ക് എത്തിക്കാനും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കലഹം ഒഴിവാക്കാനും സാധിക്കുമെന്നാണ് ഏരിയ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നീക്കം എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്. നിലവില്‍ ആറുപേരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം നടത്തിയെങ്കിലും പലര്‍ക്കും എതിരെ പരാതികളുമായി നേതാക്കള്‍ തന്നെ രംഗത്തെത്തി.

ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിനും മഹിളാ നേതാവിനും പങ്കുണ്ടെന്ന് കാണിച്ച് ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഏരിയ, ജില്ലാ നേതൃത്വത്തിന് മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി ഉയര്‍ത്തികാട്ടി ലോക്കല്‍ കമ്മിറ്റിയില്‍ ഒരുവിഭാഗം നേതാക്കള്‍ ഇവര്‍ക്കെതിരെ നീക്കം നടത്തിയതോടെയാണ് കലഹം രൂക്ഷമായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് അവകാശവാദം ഉന്നയിച്ച ഇതേ മഹിളാ നേതാവിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം തന്നെ നിഷേധിച്ചിരുന്നു. അന്ന് പാര്‍ട്ടി നല്‍കിയ വാക്ക് ലംഘിച്ചെന്നാണ് മഹിളാനേതാവിനെ അനുകൂലിക്കുന്നവരുടെ വാദം. ഉളിയനാട് വാര്‍ഡില്‍ തോറ്റ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാണ് മറുവിഭാഗം പ്രതിരോധിക്കുന്നത്. ഈ സംഭവങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് കൂടെകൂട്ടാനാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന.

Tags: cpmLocal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

Kerala

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല മന്ത്രിയാണ്, കോൺഗ്രസുകാരോട് എടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

Kerala

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ട അമേരിക്കയെ അപലപിച്ച് എം എ ബേബി

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിർത്തി: രാജീവ് ചന്ദ്രശേഖർ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies