Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്തിരതിരുനാള്‍ ആരംഭിച്ച എന്‍ഡോവ്മെന്റ് ഇടതുസര്‍ക്കാര്‍ ഹിന്ദുവിരോധത്തില്‍ ഒഴിവാക്കി; കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 08:13 pm IST
in Kerala

കൊല്ലം: കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം. കേരളത്തിലെ ആദ്യത്തെ ബാലസാഹിത്യപുരസ്‌കാരമായ ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ് ഒഴിവാക്കിയതിന് പിന്നിലും ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധമായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്.  2006 ലാണ് ശ്രീപത്മനാഭന്റെ പേരില്‍ പുരസ്‌കാരം നല്‍കണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.

1959ല്‍ ശ്രീചിത്തിരതിരുനാളിന്റെ താല്പര്യപ്രകാരം ആരംഭിച്ച എന്‍ഡോവ്മെന്റിനാണ് ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം മൂലം ഈ ഗതി വന്നത്. ശ്രീപത്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര ഭരണകൂടം നല്‍കുന്നത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് അക്കാദമി പുരസ്‌കാരം ഒഴിവാക്കിയതെന്ന് പിന്നീട് അവാര്‍ഡ് ഏറ്റെടുത്ത് നടത്തിയ ഗ്രാമം സാംസ്‌കാരികവേദി ചെയര്‍മാനും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് പറയുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ മുന്‍കൈയെടുത്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുക മാത്രമല്ല അതിനാവശ്യമായ തുക അക്കാദമിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടുന്നു.

1959ല്‍ ആദ്യ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചത് സി.എ. കിട്ടുണ്ണിയുടെ ‘മുടന്തനായ മുയല്‍’ എന്ന കൃതിക്കായിരുന്നു. അന്ന് മുതല്‍ 2005 വരെയും ശ്രീപത്മനാഭന്റെ പേരില്‍ത്തന്നെ ആ എന്‍ഡോവ്മെന്റ് നല്‍കിയിരുന്നു. 2006ല്‍ മതം പറഞ്ഞ് അത് ഇടത് സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ചെന്താപ്പൂരിന്റെ നേതൃത്വത്തില്‍ ഗ്രാമം സാംസ്‌കാരികവേദി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുരസ്‌കാരം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗ്രാമം അത് കൈമാറിയത്. തുക 25000 ആക്കി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ശ്രീപത്മനാഭന്റെ പേര് പുരസ്‌കാരത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ല.

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനന്‍, ഇടമറുക്, എം.സി. ജോസഫ് തുടങ്ങിയ അക്കാദമി അദ്ധ്യക്ഷന്മാര്‍ക്കൊന്നും ശ്രീപത്മനാഭന്റെ പേരിനോട് വിരോധമുണ്ടായിരുന്നില്ലെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടി.

Tags: ഐഎസ്ശ്രീപത്മനാഭസ്വാമിക്ഷേത്രംcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.