Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുറത്തേക്കുള്ള ഒരേയൊരു മാര്‍ഗം

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 08:49 pm IST
in Samskriti

ശയിസ്തഖാന്‍ പൂനേയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല, നാസിക്കിനടുത്തുള്ള ചാകണ കോട്ടയും ആക്രമിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഔറംഗസേബിന്റെ വിവേകരഹിതമായ ഒരു തീരുമാനം ശിവാജിയ്‌ക്ക് സഹായകരമായി തീര്‍ന്നു. മുഗളസേന ആദില്‍ ശാഹിസേനയുമായി ചേര്‍ന്ന് യുദ്ധം ചെയ്യരുത് സ്വതന്ത്രമായി യുദ്ധം നടത്തണം എന്ന് ശയിസ്‌തേഖാന് ഔറംഗസേബ് സൂചന നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് പന്‍ഹാളകോട്ട ആക്രമിച്ചിരുന്നെങ്കില്‍ ശിവാജിയുടെ മരണം നിശ്ചയമായിരുന്നു.

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

ആഷാഢമാസം അവസാനിക്കാറായി കോട്ടയില്‍ വന്നിട്ട് നാല് മാസം കഴിഞ്ഞു. 1660 ജൂലായ് മാസം പതിനൊന്നാം തീയതി പുലര്‍ച്ചയ്‌ക്ക് ശിവാജി ഒരു സ്വപ്‌നം കണ്ടു. മയക്കത്തില്‍ തന്നെ പലതവണ അദ്ദേഹം തുളജാഭവാനിയെ നമസ്‌കരിച്ചു. അതിനുശേഷം എഴുന്നേറ്റ് ദുര്‍ഗത്തിലുണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകരെ വിളിച്ചു. അവരോടായി പറഞ്ഞു ശയിസ്‌തേഖാന്‍ സ്വരാജ്യം ആക്രമിച്ചിരിക്കുന്നു. ഇവിടെ നമ്മള്‍ സിദ്ദി ജൗഹറിന്റെ മര്‍ക്കടമുഷ്ടിയില്‍ പെട്ടു കിടക്കുകയാണ്. ഇവിടുന്ന് സുരക്ഷിതമായി രക്ഷപ്പെടാനുള്ള ആശകള്‍ അവസാനിച്ചു. ഇനി വൈകിപ്പിച്ചുകൂടാ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ശയിസ്‌തേഖാന്റെ ആക്രമണത്തെ പ്രതിരോധിക്കണം. രാജേയുടെ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ശരീരത്തില്‍ ഒരു വിദ്യുത്പ്രവാഹം അനുഭവപ്പെട്ടു. ഇവിടുന്ന് ശിവാജിയുടെ രക്ഷപ്പെടല്‍-എങ്ങനെ? വളരെ ആകാംക്ഷയോടെ എല്ലാവരും കേട്ടുകൊണ്ടിരുന്നു.

ശിവാജി തന്റെ പദ്ധതിയുടെ രൂപരേഖ പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ചു. ഇത് അത്യന്തം സാഹസവും ജീവന്‍കൊണ്ടുള്ള കളിയുമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ചാരന്മാരുടെ പ്രവര്‍ത്തനമായിരുന്നു മുഖ്യം. അവിടെ അവര്‍ വിജയിച്ചാലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ പാമ്പിനെപ്പോലെ ഇഴഞ്ഞു ചെന്ന് ജൗഹറിന്റെ സൈന്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്ഷണ വ്യവസ്ഥ ശിഥിലമായിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്തണം, അവിടെ എത്താനുള്ള വഴിയും കണ്ടെത്തണം എന്നതായിരുന്നു പ്രഥമഘട്ടം.

രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ നിശ്ശബ്ദമായി ദുര്‍ഗത്തിന്റെ അടിഭാഗത്തേക്ക് പോയി കാലത്ത് തിരിച്ചെത്തി. അവര്‍ എങ്ങനെ പോയി എവിടെല്ലാം പോയി എങ്ങനെ തിരിച്ചെത്തി എന്നീ വിഷയങ്ങള്‍ അപ്രസക്തമാണ്. അവര്‍ സന്തോഷ വാര്‍ത്തയുമായാണ് വന്നത്. മുതലയുടെ പല്ലുപോലുള്ള ഒരു ചെറിയ വഴിയുണ്ട്. രക്ഷപ്പെടണമെങ്കില്‍ ആ ഒരു വഴി മാത്രമേയുള്ളൂ. ദുര്‍ഗത്തിന്റെ അടിഭാഗത്തുനിന്നായിരുന്നു ആ വഴി സാമാന്യമായി നോക്കിയാല്‍ ആ വഴി കാണാന്‍ സാധ്യമായിരുന്നില്ല. ആ സ്ഥാനം എന്തോ ജൗഹറിന്റെ കഴുകദൃഷ്ടിയില്‍ പെട്ടിരുന്നില്ല.  ആ ഭാഗത്ത് പാറാവുണ്ടായിരുന്നില്ല. എന്നാല്‍ ആ സ്ഥാനം ഒഴികെ അതിനു ചുറ്റും പാറാവുണ്ടായിരുന്നു. ശരി, ആ മാര്‍ഗം തന്നെ ഒളിച്ചോട്ടത്തിനെന്ന് ശിവാജി നിശ്ചയിച്ചു.

Tags: Chatrapati Shivaji MaharajShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.