Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുറത്തേക്കുള്ള ഒരേയൊരു മാര്‍ഗം

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 08:49 pm IST
inSamskriti

ശയിസ്തഖാന്‍ പൂനേയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല, നാസിക്കിനടുത്തുള്ള ചാകണ കോട്ടയും ആക്രമിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഔറംഗസേബിന്റെ വിവേകരഹിതമായ ഒരു തീരുമാനം ശിവാജിയ്‌ക്ക് സഹായകരമായി തീര്‍ന്നു. മുഗളസേന ആദില്‍ ശാഹിസേനയുമായി ചേര്‍ന്ന് യുദ്ധം ചെയ്യരുത് സ്വതന്ത്രമായി യുദ്ധം നടത്തണം എന്ന് ശയിസ്‌തേഖാന് ഔറംഗസേബ് സൂചന നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് പന്‍ഹാളകോട്ട ആക്രമിച്ചിരുന്നെങ്കില്‍ ശിവാജിയുടെ മരണം നിശ്ചയമായിരുന്നു.

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

ആഷാഢമാസം അവസാനിക്കാറായി കോട്ടയില്‍ വന്നിട്ട് നാല് മാസം കഴിഞ്ഞു. 1660 ജൂലായ് മാസം പതിനൊന്നാം തീയതി പുലര്‍ച്ചയ്‌ക്ക് ശിവാജി ഒരു സ്വപ്‌നം കണ്ടു. മയക്കത്തില്‍ തന്നെ പലതവണ അദ്ദേഹം തുളജാഭവാനിയെ നമസ്‌കരിച്ചു. അതിനുശേഷം എഴുന്നേറ്റ് ദുര്‍ഗത്തിലുണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകരെ വിളിച്ചു. അവരോടായി പറഞ്ഞു ശയിസ്‌തേഖാന്‍ സ്വരാജ്യം ആക്രമിച്ചിരിക്കുന്നു. ഇവിടെ നമ്മള്‍ സിദ്ദി ജൗഹറിന്റെ മര്‍ക്കടമുഷ്ടിയില്‍ പെട്ടു കിടക്കുകയാണ്. ഇവിടുന്ന് സുരക്ഷിതമായി രക്ഷപ്പെടാനുള്ള ആശകള്‍ അവസാനിച്ചു. ഇനി വൈകിപ്പിച്ചുകൂടാ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ശയിസ്‌തേഖാന്റെ ആക്രമണത്തെ പ്രതിരോധിക്കണം. രാജേയുടെ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ശരീരത്തില്‍ ഒരു വിദ്യുത്പ്രവാഹം അനുഭവപ്പെട്ടു. ഇവിടുന്ന് ശിവാജിയുടെ രക്ഷപ്പെടല്‍-എങ്ങനെ? വളരെ ആകാംക്ഷയോടെ എല്ലാവരും കേട്ടുകൊണ്ടിരുന്നു.

ശിവാജി തന്റെ പദ്ധതിയുടെ രൂപരേഖ പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ചു. ഇത് അത്യന്തം സാഹസവും ജീവന്‍കൊണ്ടുള്ള കളിയുമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ചാരന്മാരുടെ പ്രവര്‍ത്തനമായിരുന്നു മുഖ്യം. അവിടെ അവര്‍ വിജയിച്ചാലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ പാമ്പിനെപ്പോലെ ഇഴഞ്ഞു ചെന്ന് ജൗഹറിന്റെ സൈന്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്ഷണ വ്യവസ്ഥ ശിഥിലമായിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്തണം, അവിടെ എത്താനുള്ള വഴിയും കണ്ടെത്തണം എന്നതായിരുന്നു പ്രഥമഘട്ടം.

രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ നിശ്ശബ്ദമായി ദുര്‍ഗത്തിന്റെ അടിഭാഗത്തേക്ക് പോയി കാലത്ത് തിരിച്ചെത്തി. അവര്‍ എങ്ങനെ പോയി എവിടെല്ലാം പോയി എങ്ങനെ തിരിച്ചെത്തി എന്നീ വിഷയങ്ങള്‍ അപ്രസക്തമാണ്. അവര്‍ സന്തോഷ വാര്‍ത്തയുമായാണ് വന്നത്. മുതലയുടെ പല്ലുപോലുള്ള ഒരു ചെറിയ വഴിയുണ്ട്. രക്ഷപ്പെടണമെങ്കില്‍ ആ ഒരു വഴി മാത്രമേയുള്ളൂ. ദുര്‍ഗത്തിന്റെ അടിഭാഗത്തുനിന്നായിരുന്നു ആ വഴി സാമാന്യമായി നോക്കിയാല്‍ ആ വഴി കാണാന്‍ സാധ്യമായിരുന്നില്ല. ആ സ്ഥാനം എന്തോ ജൗഹറിന്റെ കഴുകദൃഷ്ടിയില്‍ പെട്ടിരുന്നില്ല.  ആ ഭാഗത്ത് പാറാവുണ്ടായിരുന്നില്ല. എന്നാല്‍ ആ സ്ഥാനം ഒഴികെ അതിനു ചുറ്റും പാറാവുണ്ടായിരുന്നു. ശരി, ആ മാര്‍ഗം തന്നെ ഒളിച്ചോട്ടത്തിനെന്ന് ശിവാജി നിശ്ചയിച്ചു.

Tags: Chatrapati Shivaji MaharajShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.