Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തിന്റെ സുരക്ഷാ സൈനികരെ ഓര്‍ത്ത് അഭിമാനം; പുല്‍വാമയിലെ ഭീകരാക്രമണം രാജ്യം ഒരിക്കലും മറക്കില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുടെ സുരക്ഷാ സൈനികരെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുന്നു. അവരുടെ ധീരത തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്‌ട്രമാതാവിനെ സംരക്ഷിക്കാന്‍ തികച്ചും പ്രാപ്തരാണ് തങ്ങളെന്ന് നമ്മുടെ സൈന്യം വീണ്ടും തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 14, 2021, 10:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: പുല്‍വാമയിലെ ഭീകരാക്രമണം ഒരിന്ത്യക്കാരനും ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു വര്‍ഷം മുന്‍പുള്ള ഫെബ്രുവരി 14നാണ് ഭീകരര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ ദിവസം നാം മറക്കില്ല. അന്നത്തെ ഭീകരാക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് മോദി പറഞ്ഞു. നമ്മുടെ സുരക്ഷാ സൈനികരെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുന്നു. അവരുടെ ധീരത തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്‌ട്രമാതാവിനെ സംരക്ഷിക്കാന്‍ തികച്ചും പ്രാപ്തരാണ് തങ്ങളെന്ന് നമ്മുടെ സൈന്യം വീണ്ടും തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി

പുല്‍വാമ:  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജവാന്മാരുടെ അനിതരസാധാരണമായ ധൈര്യവും മഹത്തായ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ചവര്‍ക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്നതായും ഷാ പറഞ്ഞു. ധീര സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.  

ധീര ജവാന്മാര്‍ക്ക് സിആര്‍പിഎഫും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പുല്‍വാമയിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് ഒരുക്കിയ സ്മാരകത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപിയുടെയും വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കളും ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 2019 ഫെബ്രുവരി 14ന് വൈകിട്ട് മൂന്നു മണിക്കാണ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക വാഹന വ്യൂഹം കാര്‍ബോംബു കൊണ്ട് ആക്രമിച്ചത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ വാഹനങ്ങളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

Tags: narendramodiindian armymodi governmentപുല്‍വാമ ഭീകരാക്രമണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂർ ; സൈന്യത്തിന് കരുത്തായത് റെഡ് ടീമിങ് ; ഇന്ത്യയുടെ രഹസ്യ പോരാളികൾ

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

പുതിയ വാര്‍ത്തകള്‍

ശബരി റെയില്‍ പാത: കേന്ദ്രം ഉറപ്പു നല്‍കിയെങ്കിലും ചെലവു പങ്കിടലില്‍ ഇപ്പൊഴും അവ്യക്തത

ആയുസ്സും ആരോഗ്യവും കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു, ജൂണ്‍ 13 നകം അപേക്ഷിക്കാം

ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യനിയമസേവനങ്ങള്‍ ലഭിക്കും

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

ഐഡ്രിസ്: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നൂതന സംവിധാനവുമായി ഇടുക്കി ജില്ലാ ഭരണകൂടം

റാഫേൽ യുദ്ധവിമാനം ഇനി ഇന്ത്യയിൽ നിർമ്മിക്കും ; മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കൂടുതൽ കരുത്ത്

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies