Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഹനങ്ങള്‍ക്കുള്ള സ്ഥാനം

ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ ഗൃഹത്തിന്റെ ചുറ്റളവില്‍ ഉള്‍പ്പെടുത്തി ഉചിതമായ കണക്കില്‍ കൊടുക്കണം. പോര്‍ച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയെങ്കില്‍ പോര്‍ച്ച് ചേര്‍ന്നും തായ് പുര മാത്രമായും ഉത്തമമായ ദിക് യോനിപ്പെടുത്തിയ അളവിലാക്കണം.

Janmabhumi Online by Janmabhumi Online
Feb 11, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

മനുഷ്യ പുരോഗതിയില്‍ വാഹനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി. സ്വന്തമായി വാഹനം എന്നത് സാര്‍വത്രികമായി . അത് കൊണ്ട് തന്നെ ആധുനികകാല ഗൃഹരൂപകല്പനയില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നായി കാര്‍ പോര്‍ച്ച് മാറി. ഇക്കാലത്തു വീടിനോട് ചേര്‍ന്നോ അല്ലാതെയോ കാര്‍പോര്‍ച്ചു നിര്‍മിക്കാറുണ്ട്.  

ആധുനിക കാലത്തെ കാര്‍പോര്‍ച്ചുകളുടെ നിര്‍മാണം വാസ്തു ശാസ്ത്ര വിഷയമായിട്ടില്ലെങ്കിലും പ്രാചീന വാഹനങ്ങളുടെ നിര്‍മാണത്തെയും സ്ഥാനത്തേയും അളവുകളെയും കുറിച്ച് ഗ്രന്ഥപരാമര്‍ശങ്ങള്‍ ധാരാളം ഉണ്ട്. പ്രാചീന വാസ്തു ശാസ്‌ത്രോപദിഷ്ടമായ വാഹന സ്ഥാനങ്ങളിലാണ് കാര്‍പോര്‍ച്ചുകള്‍ക്ക് സ്ഥാനം കല്‍പ്പിക്കേണ്ടത്.  

‘വാമഭാഗേ വാഹനം’ എന്ന പൊതു വാസ്തു നിയമപ്രകാരം  വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഇടതുഭാഗത്തായിട്ടാണ് പോര്‍ച്ചിന് സ്ഥാനം കാണേണ്ടത്. എന്നാല്‍ വീടിനുള്ളില്‍ വരുന്ന രീതിയില്‍ നിര്‍മ്മിക്കുന്നുവെങ്കില്‍  മറ്റു നിയമങ്ങള്‍ കൂടി പരിഗണിച്ചു വേണം നല്‍കാന്‍. വീടിനു പോര്‍ച്ച് സ്ഥാപിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥാനം വടക്കു പടിഞ്ഞാറും, തെക്കു കിഴക്കും ആണ്. എല്ലായിടത്തും ചുറ്റുമതിലിനോട് ചേര്‍ത്ത് പണിയാതിരിക്കുകയാണുചിതം. വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തൂണുകള്‍ വരാത്ത വിധവും വേണം സ്ഥാപിക്കാന്‍.  

സാമാന്യമായി ഗൃഹങ്ങളോട് ചേര്‍ന്ന് വരുന്ന കാര്‍പോര്‍ച്ചുകള്‍ ഒരു കാരണവശാലും തെക്കു പടിഞ്ഞാറു ഭാഗത്ത് ചെയ്യരുത്. നിരൃതികോണിലെ അടിത്തറയില്ലാത്തതും തുറന്നതുമായ കാര്‍പോര്‍ച്ചുകള്‍ ദോഷകരമായതിനാല്‍ അതിന് ശാസ്ത്രനിഷേധം ഉണ്ട്. നാലുകെട്ടുസമ്പ്രദായത്തില്‍ ശാലകളുടെ ഉത്തരം മുറിച്ചു പോര്‍ച്ചു കൊടുക്കുന്നതും ഉചിതമല്ല.  

വീടിന് പുറത്താണ് പോര്‍ച്ചിന് സ്ഥാനം കാണുന്നതെങ്കില്‍ അത് സൂത്ര വേധം ഇല്ലാത്ത രീതിയില്‍ നിര്‍മിക്കണം. പ്രത്യേകിച്ച് മദ്ധ്യസൂത്ര, കര്‍ണസൂത്ര വേധങ്ങള്‍ ഒഴിവാക്കണം. പോര്‍ച്ചിന്റെ ഉയരം പ്രധാന ഗൃഹത്തേക്കാള്‍ കുറഞ്ഞിരിക്കുകയും വേണം.

ഗൃഹത്തിനോട് ചേര്‍ത്ത് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. എന്നാലും പ്രധാന ദിക്കുകളിലേക്ക് തള്ളി പണിയുന്നതാണുചിതം. അകത്തേക്ക് കയറ്റി പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് ഒഴിച്ചുള്ള ദിക്കുകളിലും ചെയ്യാവുന്നതാണ്.

ഗൃഹത്തോടു ചേര്‍ന്ന് പോര്‍ച്ച് നല്‍കുന്നതിനേക്കാള്‍ പ്രത്യേകമായി പുറത്ത് പണിയുന്നതാണ് ആധുനിക രീതി.  വാസ്തുപരമായും സൗന്ദര്യപരമായും ഒരു പരിധി വരെ ഇതാണ് ഉത്തമം. അടച്ചുറപ്പുള്ളതോ തുറന്നതോ ആയ പ്രത്യേകമായ നിര്‍മിതികള്‍ വീടിന്റെ സൗന്ദര്യത്തിനു വിഘാതമാകുന്നില്ല. ഗൃഹാന്തര്‍ഭാഗത്ത് കൂടുതല്‍ പ്രകാശവായു സംവേദനത്തിന് പുറത്തുള്ള കാര്‍പോര്‍ച്ചുകളാണ് കൂടുതല്‍ നല്ലത്. ഗൃഹവുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തത് ശുചിത്വപാലനത്തിനും നല്ലതാണ്. ഗൃഹനിര്‍മ്മാണ ചെലവ് ഒരു പരിധി വരെ കുറയ്‌ക്കാനും ഈ രീതി സഹായകമാണ്.  എന്നാല്‍ ചെറിയ പുരയിടങ്ങളില്‍ ഈ രീതി സ്വീകാര്യമല്ല.

ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ ഗൃഹത്തിന്റെ ചുറ്റളവില്‍ ഉള്‍പ്പെടുത്തി ഉചിതമായ കണക്കില്‍ കൊടുക്കണം. പോര്‍ച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയെങ്കില്‍ പോര്‍ച്ച് ചേര്‍ന്നും തായ് പുര മാത്രമായും ഉത്തമമായ ദിക് യോനിപ്പെടുത്തിയ അളവിലാക്കണം.

നിര്‍മാണത്തില്‍ തറയില്ലെങ്കിലും വീടിന്റെ  ഒരു ഭാഗമായി തന്നെ കാര്‍പോര്‍ച്ചിനെ കണക്കാക്കണം. അത് കൊണ്ട് തന്നെ കണക്ക് ഉചിതമായിരിക്കണം.  സാധാരണയായി ചെറിയ വാഹനങ്ങള്‍ക്ക് 16 കോല്‍ 8 വിരല്‍ അളവിലും വലിയ വാഹനങ്ങള്‍ക്ക് കുറഞ്ഞത് 20 കോല്‍ 08 വിരല്‍ അളവിലും ഉള്ള പോര്‍ച്ച് ആവശ്യമാണ്. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ചു അളവുകള്‍ സ്വീകരിക്കണം.

Tags: vehicle
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വ്യാപകമായി വ്യാജ ഡീസല്‍, രണ്ടുരൂപ കുറച്ചുകിട്ടും, പക്‌ഷെ വാഹനം തകരാറിലാക്കും! കേസിലും കുടുങ്ങും

Automobile

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

Kerala

പാലിയേക്കര ടോള്‍പ്ലാസയിലും ആമ്പല്ലൂര്‍, പുതുക്കാട് ജംഗ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര

Kerala

ആലപ്പുഴയില്‍ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമിടിച്ച് വയോധികന്‍ മരിച്ചു

Kerala

പാലിയേക്കരയിലെ ടോള്‍ ഗേറ്റ് : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies