Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിവാജിയുടെ ‘അദ്ഭുത നാടക കൗശലം’

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.

Janmabhumi Online by Janmabhumi Online
Feb 10, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അങ്ങനെയൊരു ദിവസം അവിചാരിതമായി ശിവാജി അസ്വസ്ഥനായി. ചുമയായിരുന്നു തുടക്കത്തില്‍.   പിന്നീട്  വയറു വേദന ആരംഭിച്ചു. നഗരത്തിലെ വൈദ്യന്മാര്‍ വന്നു പരിശോധിച്ചു. അവര്‍ മരുന്നുകള്‍ നല്‍കി. ശിവാജിയുടെ അനാരോഗ്യ വിഷയം രാമസിംഹനും പോളാദഖാനും വജീരും മറ്റ് സൈനിക പ്രമുഖന്മാരും ബാദശാഹ വരെ അറിഞ്ഞു.  

ദിവസങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ഛിച്ചു. ശിവാജിയുടെ അദ്ഭുത നാടക കൗശലം കണ്ട് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ വരെ ആശ്ചര്യപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് പോളാദഖാന്‍ വന്നു നോക്കുന്നുണ്ടായിരുന്നു. രാജേയെ ശുശ്രൂഷിക്കാന്‍ 16 വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. മദാരിമേഹത്തര്‍ എന്നു പേരായ മുസ്ലിം ബാലനായിരുന്നു അത്. ശിവാജിയോട് അപാര ഭക്തിയായിരുന്നു ആ ബാലന്, അവന്‍ വളരെ സമര്‍ത്ഥനായിരുന്നു. രാജഗഡില്‍ നിന്നും ശിവാജിക്കൊപ്പം കൊണ്ടുവന്നതായിരുന്നു ആ ബാലനെ.

മുസ്ലിം ഹക്കീമുകളും ഹിന്ദു പണ്ഡിതന്മാരും വന്നു പരിശോധിച്ചു, ഔഷധങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാലിതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ശിവാജിയുടെ മേല്‍ ഔഷധങ്ങള്‍ ഫലിച്ചില്ല. അവസാനം ഒരു മാര്‍ഗം മാത്രമാണവശേഷിച്ചിരിക്കുന്നത്, ഈശ്വര കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. അതിന്റെ ഭാഗമായി ഫക്കീര്‍മാര്‍ക്കും നിര്‍ധനര്‍ക്കും ബ്രാഹ്മണര്‍ക്കും നഗരപ്രമുഖന്മാര്‍ക്കും മറ്റ് സ്‌നേഹിതര്‍ക്കും ഈശ്വരന്റെ പേരില്‍ മധുര പ്രസാദ വിതരണം ചെയ്യാന്‍ നിശ്ചയിച്ചു. അവരുടെ ആശീര്‍വാദംകൊണ്ടുള്ള പുണ്യഫലത്തിന്റെ ബലത്തില്‍ ആരോഗ്യം തിരിച്ചുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.

രാമസിംഹനും സശ്രദ്ധം സഹകരിച്ചു. രണ്ടുപേര്‍ ചേര്‍ന്ന് ദണ്ഡയില്‍ കൊണ്ടുപോകാവുന്ന വിധം വലിയ കൊട്ടകള്‍ കൊണ്ടുവന്നു. ആ കൊട്ടകള്‍ കണ്ടു പോളാദഖാന്‍ ചോദിച്ചു ഇതെന്തിനാണ്? കൊട്ടകള്‍ ചുമന്നു വന്നവര്‍ പറഞ്ഞു ശിവാജിയുടെ ആരോഗ്യം വീണ്ടുകിട്ടുന്നതിന് വേണ്ടി ഗ്രാമപ്രമുഖര്‍ക്കും ഫക്കീര്‍മാര്‍ക്കും കൊടുക്കാനുള്ള മധുര പലഹാരങ്ങള്‍ കൊണ്ടുപോകാനുള്ളതാണെന്ന് പറഞ്ഞു. പോളാദഖാന്‍ സമ്മതിച്ചു. ഔറംഗസേബും വിവരം അറിഞ്ഞു. കൂടതന്ത്രജ്ഞനായ അയാള്‍ക്കും സംശയം തോന്നിയില്ല. അവസാന നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് ഇയാള്‍, അതുകൊണ്ട് ദാനകര്‍മങ്ങള്‍ നടക്കട്ടെ എന്ന് പോളാദഖാനും ചിന്തിച്ചു.

ശിവാജിയുടെ പുണ്യാര്‍ജനത്തിനുള്ള ദാനകര്‍മങ്ങള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. ആ ചൂരല്‍ കൊട്ടകളുടെ ആകാരം വലുപ്പം കൂടിയതായിരുന്നു. അതിന്റെ വലുപ്പമനുസരിച്ചിരിക്കും പുണ്യ ഫലപ്രാപ്തിയെന്നു തോന്നും. അതിലെന്തെങ്കിലും കുറവുകള്‍ വന്നാല്‍ അത് പുണ്യപ്രാപ്തിയെ ബാധിക്കും. പോളാദഖാന്‍ കൊട്ടകള്‍ പരിശോധിച്ച് മാത്രമേ അയച്ചിരുന്നുള്ളൂ. പരീക്ഷിച്ചതിനുശേഷമേ പുറത്തുവിട്ടിരുന്നുള്ളൂ.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies