Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവാജിയെ രക്ഷിക്കാന്‍ ജയസിംഹന്റെ ശ്രമം

ശിവാജിയോട് സ്‌നേഹമായി പെരുമാറി ദക്ഷിണത്തിലേക്കയക്കുകയാണെങ്കില്‍ ദില്ലി സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് സഹായിയായിത്തീരും. എന്നു മാത്രമല്ല ദില്ലി ഭരണകൂടം കൊടുത്ത വാക്ക് പാലിക്കുന്നവരാണ് എന്ന് ജനങ്ങളില്‍ വിശ്വാസവും ഉണ്ടാകും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 7, 2021, 05:49 pm IST
inSamskriti

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ശിവാജി ബന്ധനസ്ഥനാണെന്ന വിവരം ജയസിംഹനറിഞ്ഞു. ഒരു ഞെട്ടലോടെയാണ് ജയസിംഹനത് കേട്ടത്. ശിവാജിയുടെ ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ച് ചിന്താകുലനായി ജയസിംഹന്‍. പെട്ടെന്ന് ബാദശാഹയ്‌ക്ക് ഒരു നിവേദന പത്രം എഴുതിയയച്ചു. ശിവാജിയെ ജയിലിലടച്ചതുകൊണ്ടൊ കൊന്നതുകൊണ്ടോ നമുക്ക് നേട്ടമൊന്നുമില്ല. ശിവാജിയുടെ അനുപസ്ഥിതിയിലും അദ്ദേഹത്തിന്റെ രാജ്യത്തില്‍ ഭരണവ്യവസ്ഥ യോഗ്യമായ രീതിയില്‍ നടക്കുന്നുണ്ട്.  

ശിവാജിയോട് സ്‌നേഹമായി പെരുമാറി ദക്ഷിണത്തിലേക്കയക്കുകയാണെങ്കില്‍ ദില്ലി സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് സഹായിയായിത്തീരും. എന്നു മാത്രമല്ല ദില്ലി ഭരണകൂടം കൊടുത്ത വാക്ക് പാലിക്കുന്നവരാണ് എന്ന് ജനങ്ങളില്‍ വിശ്വാസവും ഉണ്ടാകും.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദക്ഷിണത്തില്‍ മുഗളന്മാരുടെ ഭരണം ദുര്‍ബലമായി. പരിസ്ഥിതി നിയന്ത്രണം വിട്ടു. ഈ അവസ്ഥയില്‍ ശിവാജിയെ ദക്ഷിണത്തിലേക്കയക്കുന്നത് ഹാനികരമായിരിക്കും. ആഗ്രയില്‍ത്തന്നെയായിരിക്കുന്നതാണ് നല്ലതെന്നു സൂചിപ്പിച്ച് ഒരു പത്രം ജയസിംഹന്‍  ബാദശാഹയ്‌ക്കയച്ചു. രാമസിംഹനും രജപുത്രന്റെ വാക്കിന്റെ വില സംരക്ഷിക്കണം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും പത്രം എഴുതുന്നുണ്ടായിരുന്നു. അവിടെ രാജഗഢില്‍ ഭയവിഹ്വലയായ ജീജാബായി ഭവാനീദേവിയെ നിരന്തരം  

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. മകന്റെ രക്ഷക്കായി. എന്നാല്‍ സ്വരാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ ലവലേശം പോലും ശിഥിലത ഉണ്ടായിരുന്നില്ല. ദക്ഷിണദേശത്തെ ശിവാജിയുടെ മുഴുവന്‍ ശത്രുക്കളും  

പൂര്‍ണസമാധാനത്തോടെ ശ്വാസോഛ്വാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയങ്ങോട്ട് ഒരിക്കലും ശിവാജിയുടെ ശല്യം ഉണ്ടാവില്ല എന്നവര്‍ വിശ്വസിച്ചു. അക്കാലത്തെ നിഷ്പക്ഷമതികളായ നിരീക്ഷകന്മാരുടെ എഴുത്തുകളില്‍ ഇത് വ്യക്തമാകുന്നുണ്ട്.

ശിവാജിയും അനുചരന്മാരും ചിന്താമഗ്നരായിരിക്കുകയാണ്. വിചാരാഗ്നിയില്‍ അവരുടെ ഹൃദയം വെന്തുനീറിക്കൊണ്ടിരിക്കുകയായിരുന്നു. പ്രത്യക്ഷ കാലസര്‍പ്പത്തെപ്പോലെ ഏതവസരത്തിലും ആക്രമിക്കാന്‍ തയ്യാറായി ആയുധധാരികളായ പഠാന്‍ സൈനികര്‍ ശിവാജിക്ക് ചുറ്റും രാവും പകലും കാവല്‍ നില്‍പ്പുണ്ടായിരുന്നു.

ഈ കരിനിഴലില്‍ ശിവാജിയുടെ ബഹുമുഖ പ്രതിഭ പ്രഭാഹീനമായില്ല. മറിച്ച് അന്ധകാരത്തെ ഭേദിച്ച് പ്രകാശമാനമായി. മനസ്സില്‍ ചില ആശയങ്ങള്‍ ഉദിച്ചു അതനുസരിച്ച് പദ്ധതികളും ചിന്തിച്ചു. അപൂര്‍വവും അത്ഭുതകരവും അപകടം പിടിച്ചതുമായ ആ പദ്ധതി  പിഴച്ചാല്‍ പ്രാണനപഹരിക്കപ്പെടും. അല്‍പം തെറ്റിയാല്‍  പോലും സര്‍വ്വനാശം സംഭവിക്കും. അത്യന്തം ജാഗരൂകതയോടെ തയ്യാറാക്കിയതാണെങ്കിലും ഈശ്വരാനുഗ്രഹമില്ലാതെ അത് വിജയിക്കാന്‍ സാധ്യമല്ല.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.