Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടി കൊടി ഉപയോഗിച്ചതിന് ശശികലയ്‌ക്കെതിരെ പരാതിയുമായി എഐഡിഎംകെ; ശശികലയുടെ പാര്‍ട്ടി എഐഡിഎംകെയില്‍ ലയിച്ചേക്കും

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 09:55 pm IST
in India

ചെന്നൈ: ജയില്‍മോചിതയായ ശശികല എഐഎഡിഎംകെ കൊടി കാറില്‍ ഉപയോഗിച്ചതിന് എഐഎഡിഎംകെ ഡപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി വിമര്‍ശിച്ചു. 

നിയമപരമായി അവര്‍ക്ക് അതിന് അവകാശമില്ലെന്നായിരുന്നു മുനിസ്വാമിയുടെ വിമര്‍ശനം. മുഖ്യമന്ത്രി പളനിസ്വാമി പക്ഷക്കാരനാണ് മുനിസ്വാമി.  പനീര്‍ശെല്‍വം കൂടി ശശികലയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പളനിസ്വാമി ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ്. 

അതേ സമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപ്പോഴും ശശികല തന്നെയാണെന്നും തമിഴ്‌നാട്ടില്‍ എത്തിയാലുടന്‍ അവര്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുമെന്നും അമ്മ മുന്നേറ്റ മക്കള്‍ കഴകം (എഎംഎംകെ) നേതാവ് സരസ്വതി പറഞ്ഞു.

അതേ സമയം ജയില്‍ വിമോചിതയായ ശശികല ഫിബ്രവരി എട്ട് വരെ ബെംഗളൂരുവില്‍ കഴിയും. പിന്നീട് തമിഴ്‌നാട്ടില്‍ എത്തുന്ന അവര്‍ എഐഎഡിഎംകെയില്‍ ലയിച്ചേക്കുമെന്ന് കരുതുന്നു. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. കഴി്ഞ്ഞ ദിവസം ജെപി നഡ്ഡ പുതുച്ചേരിയില്‍ എഐഎഡിഎംകെ-ബിജെപി സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശശികലയെക്കൂടി കൂടെ നിര്‍ത്തിയാല്‍ കൂടുതല്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്ന് തന്നെ ബിജെപി കരുതുന്നു. പക്ഷെ അത്തരമൊരു നീക്കം എങ്ങിനെയാണ് എഐഎഡിഎംകെയ്‌ക്കുള്ളില്‍ സ്വീകരിക്കപ്പെടുക എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. വിരുദ്ധതാല്‍പര്യങ്ങള്‍ ഐക്യപ്പെട്ട് ഡിഎംകെയെ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നേരിട്ടാല്‍ മാത്രമേ തുടര്‍ഭരണം ഉറപ്പിക്കാനാകൂ.  

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ പനീര്‍ശെല്‍വത്തിന്റെ മകന്‍ വി.പി. ജയപ്രദീപും ശശികലയെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതും വലിയ വിവാദമായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പളനിസ്വാമി മാത്രം ശശികലയ്‌ക്കെതിരായ നിലപാടിലാണ്.

അതേ സമയം ശശികല എഐഎഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് എഎംഎംകെ നേതാവ് ദിനകരന്‍ പറയുന്നത്. അതിന് തടസ്സം നില്‍ക്കുന്നവരെയെല്ലാം വഞ്ചകരായി ചരിത്രം രേഖപ്പെടുത്തുമെന്നും ദിനകരന്‍ പറഞ്ഞു.

Tags: പതാകvehicleപാര്‍ട്ടിഎഐഎഡിഎംകെശശികലtamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.