Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജസ്ന മറിയം; ലൗ ജിഹാദിനോടുള്ള സമീപനം എന്ത്; മതേതര മാനവികവാദികളായ സാംസ്‌കാരിക നേതാക്കള്‍ മൗനികളായി; ഇസ്ലാമിനെ പേടി

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം.

Janmabhumi Online by Janmabhumi Online
Jan 23, 2021, 09:32 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

ജസ്ന മറിയം ജയിംസിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍, സാമുദായിക സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക നേതാക്കള്‍, ഗാന്ധിയന്മാര്‍ മുതല്‍ പേര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉത്തരം ലളിതം – ഇവര്‍ക്കെല്ലാം ഇസ്ലാമിനെ പേടിയാണ്.

ജസ്ന ഏതോ ഒരു ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ആസ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, പക്ഷെ അദ്ദേഹം പറയില്ല. ആ മതപരിവര്‍ത്തന കേന്ദ്രം തങ്ങളുടെ അധീനതയിലുള്ളതല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുകയും അതു എവിടെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മിണ്ടാതിരിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ ചാണ്ടിക്കും മുസ്ലീംലീഗിനെ പേടിയാണ്. ലൗ ജിഹാദിന് ഖുര്‍ആന്റെ സമ്മതമുള്ളതുകൊണ്ട് ലൗ ജിഹാദിനെ തള്ളിപ്പറയാന്‍ മുസ്ലീംലീഗിനാകില്ല. മുസ്ലീംലീഗിനോട് ഇതിനെ തള്ളിപ്പറയണമെന്ന് പറയാനുള്ള കരളുറപ്പ് കോണ്‍ഗ്രസ്സിനില്ല. പക്ഷെ, മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. അക്കാര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.

ദൈവത്തിനും മനുഷ്യനും എതിരെയുള്ള കുറ്റകൃത്യം എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം അതിനെ എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ നവഗാന്ധിയന്മാര്‍ക്ക് ഇക്കാര്യം തുറന്ന് പറയാനുള്ള ആത്മധൈര്യമില്ല. അവര്‍ ഭീരുക്കളാണ്. മനുഷ്യ മനസ്സില്‍ നിന്നും ഭയത്തെ നീക്കാനാണ് ഗാന്ധി ശ്രമിച്ചത്. നവഗാന്ധിയന്മാരാകട്ടെ ആ ഭയത്തെ ആശ്രയിച്ചാണ് കഴിയുന്നതും.

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം. മുസ്ലീംലീഗും കോണ്‍ഗ്രസ്സും ലൗജിഹാദിനെ അംഗീകരിക്കുന്നുണ്ടോ എന്ന് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും മാലോകരോട് പറയണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ അതേറ്റുപറയണം.

മതേതര മാനവികവാദികളായ നമ്മുടെ സാംസ്‌കാരിക നേതാക്കള്‍ എന്താണ് ഇക്കാര്യത്തില്‍ മൗനികളായി പോകുന്നത്. ഇസ്ലാമിക സംഘടനകളുടെ പറ്റു പുസ്തകത്തില്‍ പേരുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക് ലാഭകരമായ മൗനം തുടരുകയും മതേതര മാനവികതയെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യാം. കാരണം ആത്മവഞ്ചനക്ക് ഇവിടെ ശിക്ഷകള്‍ ഒന്നും തന്നെയില്ല.

എന്നാല്‍ ഇടതുപക്ഷ / ഹൃദയപക്ഷ മതേതര ജനാധിപത്യവാദികള്‍ എന്തുകൊണ്ടാണ് തങ്ങളുടെ മൗനം കൊണ്ട് ലൗജിഹാദിനെ അംഗീകരിക്കുന്നതും ജസ്നയെ അവഗണിക്കുന്നതും. പാര്‍ട്ടിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി സമ്മതിച്ചാലേ എതിര്‍ക്കാന്‍ കഴിയു.

മാനവീകതയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായി. ക്രൈസ്തവ സഭയുടെ അല്‍മായ വിപ്ലവകാരികളെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ? അതോ അവരും ഇസ്ലാമിക ഫണ്ടിന്റെ പറ്റു പുസ്തകത്തിലെ പേരുകാരാണോ?

Tags: ലൗ ജിഹാദ്islamistsലവ് ജിഹാദ്ജസ്നജസ്ന കേസ്ഡോ. കെ. എസ്. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

India

വഖഫ് ബിൽ പിൻവലിക്കുക , അല്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങും : ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി

India

രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടന്നാൽ ഹിന്ദുക്കൾ മൗനം പാലിക്കില്ല : ബംഗാളിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies